Browsing Category

ARTICLES

അപ്പസ്തോലന്മാരുടെ അപ്പസ്തോല – 6

അനുതാപവും പാപമോചനവും --------------------------------------------------------- 'ദൈവത്തിൽ നിന്ന് അകലാൻ കാണിച്ചതിൻറെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന് അവിടുത്തെ തേടുവിൻ. എന്തെന്നാൽ നിങ്ങളുടെ മേൽ ഈ

അപ്പസ്തോലന്മാരുടെ അപ്പസ്തോല – 5

മാർത്ത യേശുവിനെ കാണാൻ പോകുന്നു ----------------------------------------------------------------------- ' നിങ്ങൾ തിടുക്കം കൂട്ടേണ്ട. വേഗം ഓടുകയും വേണ്ട. കർത്താവു നിങ്ങളുടെ മുൻപിൽ നടക്കും. ഇസ്രായേലിൻറെ

അപ്പസ്തോലന്മാരുടെ അപ്പസ്തോല – 4

മഗ്‌ദലയിൽ നിന്നു മലയിലേക്ക് ------------------------------------------- 'എന്തെന്നാൽ നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ ഈ അന്ധകാരലോകത്തിൻറെ അധിപന്മാർക്കും സ്വർഗീയ

അപ്പസ്തോലന്മാരുടെ അപ്പസ്തോല – 3

ലാസർ എൻറെ സ്നേഹിതൻ 'വിശ്വസ്തനായ സ്നേഹിതൻ ബലിഷ്‌ഠമായ സങ്കേതമാണ്; അവനെ കണ്ടെത്തിയവർ ഒരു നിധി നേടിയിരിക്കുന്നു. വിശ്വസ്‌ത സ്നേഹിതനെപ്പോലെ അമൂല്യമായ ഒന്നുമില്ല. അവൻറെ മാഹാത്മ്യം അളവറ്റതാണ്. വിശ്വസ്തനായ സ്നേഹിതൻ

അപ്പസ്തോലന്മാരുടെ അപ്പസ്തോല 2

മായക്കാഴ്ചകളുടെ പിറകേ 'ഞാൻ എന്നോടുതന്നെ പറഞ്ഞു; സുഖഭോഗങ്ങളിൽ ഞാൻ മുഴുകും. ഞാൻ അതിൻറെ ആസ്വാദ്യത പരീക്ഷിക്കും' ( സഭാ. 2:1). മറിയം യാത്ര നന്നായി ആസ്വദിക്കുന്നുണ്ട്. അവളുടെ മുഖഭാവം അതു

അപ്പസ്തോലന്മാരുടെ അപ്പസ്തോല 1

മുഖമൊഴി എന്നുമുതലാണു വിശുദ്ധ മഗ്ദലേനമറിയത്തോടു സ്നേഹം തുടങ്ങിയത് എന്നു കൃത്യമായി പറയാൻ കഴിയില്ല. എങ്കിലും ' ദൈവമനുഷ്യൻറെ സ്നേഹഗീത' എന്ന വിശിഷ്ടഗ്രന്ഥം വായിക്കാൻ

അപ്പസ്തോലന്മാരുടെ അപ്പസ്തോല

യേശുവിൻറെ ജീവിതകാലത്ത് അവിടുത്തെ ഏറ്റവും കൂടുതൽ മനസിലാക്കിയ വ്യക്തി ആരായിരുന്നു? തീർച്ചയായും അതു പരിശുദ്ധ കന്യകാമറിയം ആയിരുന്നു. യേശു ഏറ്റവും കൂടുതൽ സ്നേഹിച്ച വ്യക്തിയും പരിശുദ്ധ അമ്മയായിരുന്നു. മറിയം എന്ന

വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധി

'സ്വർഗരാജ്യം, വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധിയ്ക്കു തുല്യം. അതു കണ്ടെത്തുന്നവർ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുകയും ചെയ്യുന്നു' (മത്തായി 13:44). ഒരു

ആംസ്റ്റർഡാം, കോവിഡ്, ജർമ്മനി, ഇസ്രായേൽ

എഴുപതു വർഷങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ 1951 ഫെബ്രുവരി 11 ന് ആംസ്റ്റർഡാമിൽ ഇഡാ പീഡർമാൻ എന്ന സഹോദരിയ്ക്കു പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ ' സകല ജനപദങ്ങളുടെയും നാഥയോടുള്ള പ്രാർത്ഥന' പഠിപ്പിച്ചുകൊടുത്തു.

പ്രാർത്ഥനയ്ക്കായി ഒരു ദിവസം

മെയ് 13. ഫാത്തിമ പ്രത്യക്ഷീകരണത്തിൻറെ വാർഷികദിനം. ഇന്നു പ്രാർത്ഥനയിൽ ഒരുമിച്ചുചേരാനായി എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പ്രാർത്ഥന, പ്രായശ്ചിത്തം, പരിഹാരം എന്നിവയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു