Browsing Category

ARTICLES

അപ്പസ്തോലൻമാരുടെ അപ്പസ്തോല-16

'തന്നെ കാത്തിരിക്കുന്നവർക്കും തന്നെ തേടുന്നവർക്കും കർത്താവു നല്ലവനാണ്' ( വിലാ. 3:25) സാബത്തിലെ വിശ്രമം കഴിഞ്ഞു. വിലാപത്തിൻറെയും എന്നാൽ അതേ സമയം പ്രത്യാശയുടെയും സാബത്തായിരുന്നു അത്.

അപ്പസ്തോലന്മാരുടെ അപ്പസ്തോല-15

സ്നേഹം എന്ന ശക്തി ' എന്നാൽ ഞാൻ കർത്താവിങ്കലേക്കു കണ്ണുകളുയർത്തും. എൻറെ രക്ഷകനായ ദൈവത്തിനു വേണ്ടി ഞാൻ കാത്തിരിക്കും. എൻറെ ദൈവം എൻറെ പ്രാർത്ഥന കേൾക്കും' ( മിക്കാ. 7:7) ഉറക്കമില്ലാത്ത ആ രാത്രിയുടെ യാമങ്ങളിൽ

അപ്പസ്തോലന്മാരുടെ അപ്പസ്തോല – 14

തിരുവത്താഴ സ്മരണകൾ " ജ്ഞാനം ഭൂവാസികളുടെ പാത നേരെയാക്കി. അങ്ങേയ്ക്കു പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു. അവർ രക്ഷിക്കപ്പെടുകയും ചെയ്തു' ( ജ്ഞാനം 9:18) ജറുസലേമിലേക്കുള്ള രാജകീയപ്രവേശനത്തിൻറെ ആഘോഷവേള.. ജനങ്ങൾ

അപ്പസ്തോലന്മാരുടെ അപ്പസ്തോല – 13

ലാസറിനെ ഉയിർപ്പിക്കുന്നു ' എൻറെ കഠിനവേദന എൻറെ നന്മയ്ക്കുവേണ്ടിയായിരുന്നു. അങ്ങ് എൻറെ സകലപാപങ്ങളും അങ്ങയുടെ പിന്നിൽ എറിഞ്ഞുകളഞ്ഞതുകൊണ്ടു നാശത്തിൻറെ കുഴിയിൽ നിന്ന് എൻറെ ജീവനെ അങ്ങ് രക്ഷിച്ചു' ( ഏശയ്യാ 38:17) മർത്തയും

അപ്പസ്തോലന്മാരുടെ അപ്പസ്തോല – 12

വിശ്വാസത്തിൻറെ ആഴങ്ങളിലേക്ക് ' അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു ' ( യോഹ. 3:16)

അപ്പസ്തോലന്മാരുടെ അപ്പസ്തോല-11

കുഷ്ഠരോഗികളെത്തേടി ' അങ്ങ് എൻറെ ദീപം കൊളുത്തുന്നു. എൻറെ ദൈവമായ കർത്താവ് എൻറെ അന്ധകാരം അകറ്റുന്നു. അവിടുത്തെ സഹായത്താൽ ഞാൻ സൈന്യനിരയെ ഭേദിക്കും. എൻറെ ദൈവത്തിൻറെ സഹായത്താൽ ഞാൻ കോട്ട ചാടിക്കടക്കും' ( സങ്കീ. 18:28-29)

അപ്പസ്തോലന്മാരുടെ അപ്പസ്തോല- 9

യേശുവിനു നന്ദി പറയുന്ന ലാസർ --------------------------------------------- 'കർത്താവു ഞങ്ങൾക്കുവേണ്ടി വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു. ഞങ്ങൾ സന്തോഷിക്കുന്നു' ( സങ്കീ. 126:3) ഇപ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നതു ലാസറാണ്.

അപ്പസ്തോലന്മാരുടെ അപ്പസ്തോല – 8

പരിശുദ്ധ അമ്മ മഗ്ദലേനാമറിയത്തെ പഠിപ്പിക്കുന്നു 'അവൾ ദൈവശക്തിയുടെ ശ്വാസവും സർവശക്തൻറെ മഹത്വത്തിൻറെ ശുദ്ധമായ നിസരണവുമാണ്. മലിനമായ ഒന്നിനും അവളിൽ പ്രവേശനമില്ല. നിത്യതേജസ്സിൻറെ പ്രതിഫലനമാണവൾ. ദൈവത്തിൻറെ പ്രവർത്തനങ്ങളുടെ

അപ്പസ്തോലന്മാരുടെ അപ്പസ്തോല 7

രക്ഷകൻറെ വഴിയിൽ ' ദാസൻ യജമാനനേക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വചനം ഓർമ്മിക്കുവിൻ. അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും. അവർ എൻറെ വചനം പാലിച്ചുവെങ്കിൽ നിങ്ങളുടേതും പാലിക്കും'

ഇത് എൻറെ ഓർമ്മയ്ക്കായി ചെയ്യുവിൻ

'ഇക്കാലത്ത്, രാജാവോ പ്രവാചകനോ നായകനോ ദഹനബലിയോ മറ്റു ബലികളോ അർച്ചനയോ ധൂപമോ ഞങ്ങൾക്കില്ല. അങ്ങേയ്ക്കു ബലിയർപ്പിക്കുന്നതിനോ അങ്ങയുടെ കാരുണ്യം തേടുന്നതിനോ ഒരിടവും ഞങ്ങൾക്കില്ല' ( ദാനി. 3:15) എങ്കിലും പരിശുദ്ധകുർബാനയുടെ തിരുനാൾ