മറിയം നിത്യകന്യക

' അതിനാൽ കർത്താവ് തന്നെ നിനക്ക് അടയാളം തരും. യുവതി ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും' (ഏശയ്യാ 7:14). ഇവിടെ യുവതി എന്നു വിവർത്തനം ചെയ്തിരിക്കുന്ന പദത്തിൻറെ മൂലരൂപത്തിനു കന്യക എന്നും

എന്നെ അനുഗമിക്കുക 

കർത്താവ് പത്രോസിനോട് പറഞ്ഞ അവസാനത്തെ വാക്കുകൾ 'നീ എന്നെ അനുഗമിക്കുക' ( യോഹ 21:22) എന്നായിരുന്നു. പത്രോസിന് പിന്നെ സംശയം ഒന്നും ഉണ്ടായിരുന്നില്ല. കർത്താവിനെപ്പോലെ തന്നെ ' മരണം വരെ - അതേ കുരിശുമരണം വരെ-

അവസാനം ശേഷിക്കുന്നത്….!

രക്ഷാകരചരിത്രം തെരഞ്ഞെടുപ്പിൻറെയും അതോടൊപ്പം തന്നെ തിരസ്കരണത്തിൻറെയും ചരിത്രമാണ്. അബ്രാഹത്തെ ദൈവം തെരഞ്ഞെടുത്തു, ഇസഹാക്കിനെ അനുഗ്രഹിച്ചു, യാക്കോബിനെ അനുഗ്രഹിച്ചു. മോശയെ തെരഞ്ഞെടുത്തു. ദൈവാലയത്തിൽ ഉറങ്ങിക്കിടന്നിരുന്ന സാമുവലിനെ

മറിയം നിത്യകന്യക

' അതിനാൽ കർത്താവ് തന്നെ നിനക്ക് അടയാളം തരും. യുവതി ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും' (ഏശയ്യാ 7:14). ഇവിടെ യുവതി എന്നു വിവർത്തനം ചെയ്തിരിക്കുന്ന പദത്തിൻറെ മൂലരൂപത്തിനു കന്യക എന്നും

സ്വർഗം നൽകിയ അടയാളം

'സ്വർഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം' (വെളി 12:1). അങ്ങനെയൊരു

ഒരുക്കത്തിൻറെ നാളുകൾ 

'കർത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം സ്വർഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവൻ ദൈവത്തിൻറെ വലതുഭാഗത്ത് ഉപവിഷ്ടനായി' (മർക്കോസ് 16:19). ഉത്ഥാനം മുതൽ സ്വർഗാരോഹണം വരെയുള്ള നാൽപതു നാളുകളിൽ യേശു

ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല 

ഈ വാക്കുകൾ എവിടെയെങ്കിലും വായിച്ചതായി ഓർക്കുന്നുണ്ടോ? കർത്താവായ ദൈവം സ്വന്തം ജനത്തോടു പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. 'തേനും പാലുമൊഴുകുന്ന നാട്ടിലേക്കു പോകുവിൻ. ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല; വന്നാൽ

പരിശുദ്ധാത്മാവിനോടുള്ള നൊവേന

'കർത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം സ്വർഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവൻ ദൈവത്തിൻറെ വലതുഭാഗത്ത് ഉപവിഷ്ടനായി' ( മർക്കോസ് 16:19). ഉത്ഥാനം മുതൽ സ്വർഗാരോഹണം വരെയുള്ള നാൽപതു നാളുകളിൽ യേശു ഒരുപാടു കാര്യങ്ങൾ ശിഷ്യന്മാരോടു പറഞ്ഞിരുന്നു.

കുമ്പസാരത്തിനു ശേഷം ഒരു ആത്മപരിശോധന

നല്ല കുമ്പസാരത്തിനുള്ള അഞ്ചു വ്യവസ്ഥകളിൽ ഒന്നാമത്തേത് 'പാപങ്ങളെല്ലാം ക്രമമായി ഓർക്കുക ' എന്നതാണല്ലോ. അതായതു കുമ്പസാരത്തിൻറെ തുടക്കം തന്നെ ഒരു ആത്മപരിശോധനയിലാണ്.എന്നാൽ അത് ഒരു തുടക്കം മാത്രമാണ്. കൂടുതൽ ഗൗരവത്തോടെ നാം ആത്മപരിശോധന ചെയ്യേണ്ടതു

ദൈവകരുണയുടെ തിരുനാൾ

എല്ലാ പ്രിയപ്പെട്ടവർക്കും ദൈവകരുണയുടെ തിരുനാളിൻറെ ആശംസകൾ നേരുന്നു. ദൈവകരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ലഭിച്ച സന്ദേശങ്ങൾ നമുക്കു സുപരിചിതമാണ്. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ കുമ്പസാരിച്ച്