നീതിസൂര്യൻറെ ഉദയം

എൻറെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും. അതിൻറെ ചിറകുകളിൽ സൗഖ്യമുണ്ട്. തൊഴുത്തിൽ നിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങൾ തുള്ളിച്ചാടും . പഴയ നിയമത്തിലെ അവസാനത്തെ പുസ്തകത്തിലെ

കൃപയുടെ വസ്ത്രം നഷ്ടപ്പെട്ടാൽ…

ഒരു വ്യക്തിയുടെ വസ്ത്രധാരണരീതി അയാളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ മുൻ തലമുറകളിലെ അമ്മച്ചിമാർ ചട്ടയും മുണ്ടും ധരിച്ചിരുന്നത് അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് സ്വന്തം ശരീരത്തെ

ഇസ്രായേലിലെ വഖഫ്

അങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടുകൊള്ളുക. 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിൽ കടന്നുകയറി ആക്രമിച്ചത് ഇസ്രായേലിലെ ഭൂമി തങ്ങളുടെ സ്വന്തമാണെന്ന് കരുതിയതുകൊണ്ടാണ്. ഹെസ്‌ബൊള്ള ഇസ്രയേലിനെ ആക്രമിക്കുന്നത്

വൈദികരെ വിമർശിക്കാമോ?

അനുദിനമെന്നോണം വൈദികർ വിമർശനവിധേയരായിക്കൊണ്ടിരിക്കുന്ന കാലമാണിത്. നിർഭാഗ്യകരമെന്നു പറയട്ടെ, വൈദികരെ വിമർശിക്കുന്നതിൽ നല്ലൊരു പങ്കും ക്രിസ്ത്യാനികളും, അതിൽ തന്നെ കൂടുതലും കത്തോലിക്കരും ആണ്. എന്നാൽ അതിനേക്കാൾ

പരിശുദ്ധ അമ്മയുടെ വിശേഷണങ്ങൾ – ലുത്തിനിയ

പരിശുദ്ധ മറിയമേ പരിശുദ്ധ അമ്മയുടെ   വണക്കമാസം എന്ന മരിയൻ ഭക്തി  കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ  പൗരാണിക കാലം മുതൽ തന്നെ നിലവിലിരുന്ന ഒന്നാണ്.  ഇടക്കാലത്ത് മാന്ദ്യം സംഭവിച്ചെങ്കിലും  ഇപ്പോൾ മരിയഭക്തിയിൽ  പുതിയൊരു ഉണർവ്

ദൈവാലയത്തിൻറെ നിയമം

എന്താണ് ദൈവാലയത്തിൻറെ നിയമം? അഥവാ ദൈവാലയത്തിനു പ്രത്യേകിച്ചൊരു നിയമമുണ്ടോ? ഉണ്ടെന്നാണ് വിശുദ്ധഗ്രന്ഥം പറയുന്നത്. ആ നിയമം മനസിൽ വച്ചുകൊണ്ടാണ് കർത്താവീശോമിശിഹാ ഇങ്ങനെ പറഞ്ഞത്. 'എൻറെ ആലയം പ്രാർത്ഥനാലയം എന്ന്

കർത്താവേ ഞങ്ങൾ അയോഗ്യരാകുന്നു

പരിശുദ്ധ കുർബാനയിൽ നമുക്ക് ആത്മാർത്ഥമായി പറയാൻ കഴിയുമെന്ന് ഉറപ്പുള്ള ഒരേയൊരു വചനം അനുതാപഗീതത്തിനുശേഷം കുർബാന ഉയർത്തലിനു മുൻപായി വൈദികൻ ചൊല്ലുന്ന പ്രാർഥനയാണ്. 'കർത്താവേ, അനുഗ്രഹിക്കണമേ, ഞങ്ങളുടെ കർത്താവായ ദൈവമേ, ഞങ്ങൾ

നോഹയുടെ കാലം

'നോഹ തികഞ്ഞ നീതിമാനായിരുന്നു. വിനാശത്തിൻറെ നാളിൽ ഒഴിവാക്കപ്പെട്ട മുളയായിരുന്നു അവൻ; അങ്ങനെ ജലപ്രളയത്തിനുശേഷം ഭൂമിയിൽ ഒരുഭാഗം നിലനിന്നു' . വിനാശത്തിൻറെ നാളിൽ അതിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ പ്രതീകമാണ് നോഹ.

ആബേലിൻറെ രക്‌തം

ഭൂമിയിൽ ആദ്യമായി ചൊരിയപ്പെട്ട രക്‌തം ഒരു മൃഗത്തിൻറേതായിരുന്നു. അതാകട്ടെ ആദത്തിൻറെയും ഹവ്വയുടെയും നഗ്നത മറയ്ക്കാനുള്ള ഉടയാട ഉണ്ടാക്കാൻ വേണ്ടി ബലികൊടുക്കപ്പെട്ട ഒരു സാധു മൃഗമായിരുന്നു. എന്നാൽ ഭൂമിയിൽ

സാബത്തിൽ മന്നാ പെറുക്കുന്നവർ

മരുഭൂമിയിലെ യാത്രയ്ക്കിടയിൽ ദൈവം ഇസ്രായേൽ ജനത്തിനു ഭക്ഷണമായി മന്നാ കൊടുത്തപ്പോൾ അതോടൊപ്പം ഒരു നിബന്ധന കൂടി ഉണ്ടായിരുന്നു. ‘ആറുദിവസം നിങ്ങൾ അതു ശേഖരിക്കണം. ഏഴാം ദിവസം സാബത്താകയാൽ അതുണ്ടായിരിക്കുകയില്ല’ (പുറ 16:26).