പരിശുദ്ധാത്മാവിനോടുള്ള നൊവേന

'കർത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം സ്വർഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവൻ ദൈവത്തിൻറെ വലതുഭാഗത്ത് ഉപവിഷ്ടനായി' ( മർക്കോസ് 16:19). ഉത്ഥാനം മുതൽ സ്വർഗാരോഹണം വരെയുള്ള നാൽപതു നാളുകളിൽ യേശു ഒരുപാടു കാര്യങ്ങൾ ശിഷ്യന്മാരോടു പറഞ്ഞിരുന്നു.

കുമ്പസാരത്തിനു ശേഷം ഒരു ആത്മപരിശോധന

നല്ല കുമ്പസാരത്തിനുള്ള അഞ്ചു വ്യവസ്ഥകളിൽ ഒന്നാമത്തേത് 'പാപങ്ങളെല്ലാം ക്രമമായി ഓർക്കുക ' എന്നതാണല്ലോ. അതായതു കുമ്പസാരത്തിൻറെ തുടക്കം തന്നെ ഒരു ആത്മപരിശോധനയിലാണ്.എന്നാൽ അത് ഒരു തുടക്കം മാത്രമാണ്. കൂടുതൽ ഗൗരവത്തോടെ നാം ആത്മപരിശോധന ചെയ്യേണ്ടതു

ദൈവകരുണയുടെ തിരുനാൾ

എല്ലാ പ്രിയപ്പെട്ടവർക്കും ദൈവകരുണയുടെ തിരുനാളിൻറെ ആശംസകൾ നേരുന്നു. ദൈവകരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ലഭിച്ച സന്ദേശങ്ങൾ നമുക്കു സുപരിചിതമാണ്. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ കുമ്പസാരിച്ച്

ഒരു പുത്രൻറെ കഥ

സുവിശേഷത്തിൽ യേശു ഒരു മുന്തിരിത്തോട്ടത്തിൻറെ ഉടമസ്ഥൻറെ ഉപമ പറയുന്നുണ്ട്. താൻ നട്ടുപിടിപ്പിച്ച മുന്തിരിത്തോട്ടം കൃഷിക്കാരെ ഏല്പിച്ചുകൊടുത്തിട്ടു ദൂരേയ്ക്കു പോവുകയും വിളവെടുപ്പിൻറെ കാലമായപ്പോൾ തൻറെ ഓഹരി

വിലക്കപ്പെട്ട പഴത്തേക്കാൾ  ശ്രേഷ്ഠമായ പഴം  

സർപ്പത്തിൻറെ പ്രലോഭനത്തിൽ വീണ ഹവ്വ വിലക്കപ്പെട്ട പഴം കഴിക്കുകയും അത് ആദത്തിനും കൊടുക്കുകയും ചെയ്തതിൻറെ ഫലമായി അവർ രണ്ടുപേരും പറുദീസയിൽ നിന്നു പുറന്തള്ളപ്പെട്ടു. എന്തുകൊണ്ടാണു ദൈവം

ദൈവകരുണയുടെ നൊവേന

നിർദ്ദേശങ്ങളും വാഗ്ദാനങ്ങളും ദുഃഖവെളളിയാഴ്‌ച മുതൽ ഈസ്റ്റർ കഴിഞ്ഞുവരുന്ന ആദ്യ ഞായർ വരെ ഈ നൊവേന നടത്തുക. ഈ ഒമ്പതു ദിവസങ്ങളിൽ എന്റെ കരുണയുടെ ഉറവിടത്തിലേക്കു നീ ആത്മാക്കളെ കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ അവരുടെ

വിശുദ്ധ പാദ്രേ പിയോയുടെ ഏറ്റവും ശക്തമായ രോഗശാന്തി പ്രാർത്ഥന

സ്വർഗസ്ഥനായ പിതാവേ, എന്നെ സ്നേഹിക്കുന്നതിനെ ഓർത്ത് ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. എന്നെ രക്ഷിക്കാനും വിമോചിപ്പിക്കാനുമായി അങ്ങയുടെ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തുവിനെ ലോകത്തിലേക്ക്

അവസാനത്തെ ബസ് 

   ഹെബ്രായർക്കുള്ള ലേഖനത്തിൽ ഏസാവിൻറെ ദുരന്തത്തെക്കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു. 'പിന്നീട് അവകാശം പ്രാപിക്കാൻ ആഗ്രഹിച്ചപ്പോൾ അവൻ തിരസ്കരിക്കപ്പെട്ടുവെന്നു നിങ്ങൾക്കറിയാമല്ലോ. കണ്ണീരോടെ അവൻ അത് ആഗ്രഹിച്ചെങ്കിലും

പ്രവാസകാലത്തെ കച്ചവടം

'ഞാൻ സകല മർത്ത്യരുടെയും ദൈവമായ കർത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?' (ജെറ 32:27). ഈ വചനം നമുക്ക് സുപരിചിതമാണ്. എന്നാൽ അതിൻറെ സന്ദർഭം പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ജെറുസലേമിനെയും യൂദാ, ബഞ്ചമിൻ ദേശങ്ങളെയും

ആനന്ദം… പരമാനന്ദം.

ജീവിതത്തിൽ ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്ന സമയം എപ്പോഴാണെന്നു ചോദിച്ചാൽ പലരും പല അഭിപ്രായങ്ങൾ പറഞ്ഞെന്നിരിക്കും. ആഗ്രഹിച്ച കാര്യം സാധിക്കുമ്പോൾ, കുറെ പണം കൈയിൽ വരുമ്പോൾ, ബിസിനസിലും കൃഷിയിലും വിജയം