Browsing Category

ARTICLES

രക്തത്തിൽ മുക്കിയ മേലങ്കി

രക്തത്തിൻറെ നിറം ചുവപ്പ്. രക്തത്തിൽ മുക്കിയ മേലങ്കിയുടെ നിറവും ചുവപ്പ്. അങ്ങനെയൊരു മേലങ്കിയും ധരിച്ചുകൊണ്ട് വരുന്ന ഒരാളെക്കുറിച്ച് യോഹന്നാൻ ശ്ലീഹാ എഴുതിയിട്ടുണ്ട്. വിശ്വസ്തനെന്നും സത്യവാനെന്നും വിളിക്കപ്പെടുന്നവനും

ശക്തരും ധീരരുമായിരിക്കുക.

നാല്‍പതു വര്‍ഷത്തെ അലച്ചിലിനൊടുവില്‍ വാഗ്ദത്ത ദേശം സ്വന്തമാക്കാന്‍ വേണ്ടി ഇസ്രയേല്‍ക്കാര്‍ ജോര്‍ദാന്‍ നദി കടക്കുന്നതിനു തൊട്ടുമുന്‍പ് കര്‍ത്താവ് ജോഷ്വയോട് ആവശ്യപ്പെട്ടത് ശക്തനും ധീരനുമായിരിക്കാനാണ് (ജോഷ്വ 1:6). വീണ്ടും രണ്ടു തവണ കൂടി

സ്തുതിക്കാനായി ജനിച്ചവർ

ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിലെ പരമപ്രധാനമായ കടമ കർത്താവായ ദൈവത്തെ സ്തുതിക്കുക എന്നതാണ്. ഹൃദയം തുറന്നു സ്തുതിക്കാനുള്ള കൃപയാണ് ഏറ്റവും വലിയ കൃപയെന്ന് ആത്മീയ ആചാര്യന്മാർ നമുക്കു പറഞ്ഞുതരുന്നുണ്ട്.

കൃപയൊഴുകും വഴികൾ

ദൈവകൃപയിലേക്കും അതുവഴി രക്ഷയിലേക്കും കടന്നുവരുന്നതിൽ നിന്ന് ഒരുവനെ തടയുന്നതെന്താണ്? ഇതു നാം ഗൗരവത്തോടെ ചിന്തിക്കേണ്ട ഒരു വിഷയമാണ്. കാരണം നമുക്കു ലഭിക്കേണ്ട കൃപയെ തടഞ്ഞുനിർത്തുന്നത് എന്താണെന്ന് അറിഞ്ഞാൽ

ആരെ അനുസരിക്കണം?

അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണെന്നതിൽ സംശയമില്ല. അനുസരണക്കേടു കൊണ്ടാണല്ലോ ഇസ്രായേലിൻറെ പ്രഥമരാജാവായ സാവൂൾ തിരസ്കൃതനായത്. സാമുവൽ പ്രവാചകൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു. 'തൻറെ കൽപന അനുസരിക്കുന്നതോ ദഹനബലികളും മറ്റു

ക്രിസ്തുവില്ലാത്ത ക്രിസ്തുമസ്

ഇന്നത്തെ ലോകം ഏറ്റവും വെറുക്കുന്നത് ക്രിസ്തുവിനെയാണ്. കേൾക്കുമ്പോൾ അതിശയോക്തിയെന്നു തോന്നുമെങ്കിലും സത്യം അതാണ്. ഒരിക്കൽ ക്രൈസ്തവമായിരുന്ന അനേകം രാജ്യങ്ങൾ ക്രിസ്തീയവിശ്വാസം ഉപേക്ഷിച്ചുകഴിഞ്ഞു. വിശ്വാസവിരുദ്ധവും

നിങ്ങൾ തയാറാണോ?

മനുഷ്യപുത്രൻറെ മുൻപിൽ ഏതുനിമിഷവും പ്രത്യക്ഷപ്പെടാൻ (ലൂക്കാ 21:34) നിങ്ങൾ തയാറാണോ? ഒരുപക്ഷേ ഇതായിരിക്കും ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിൽ പ്രസക്‌തമായ ഒരേയൊരു ചോദ്യം. നമ്മൾ തയാറാണെങ്കിൽ കർത്താവിൻറെ വിരുന്നുമേശയിൽ ഒരിടം

ദൈവാലയത്തെക്കുറിച്ചു തന്നെ

സങ്കീർത്തകൻ പറയുന്നു; 'കർത്താവിൻറെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു' (സങ്കീ. 122:1). 'അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു' (സങ്കീ 69:9) എന്നെഴുതിയ ദാവീദ് വീണ്ടും

എനിക്കായ് എൻറെ യേശു

‘എനിക്കായ് എൻറെ ദൈവം ഏകജാതനെ നൽകി, എനിക്കായ് എൻറെ യേശു പരിഹാരബലിയായി!’ എന്തായിരുന്നു യേശുവിൻറെ പീഡനം? ഗെത് സമെനിലെ രക്തം വിയർത്തുള്ള പ്രാർഥനയോ, ശിഷ്യൻറെ ഒറ്റിക്കൊടുക്കലോ, ചമ്മട്ടിയടിയോ, മുൾക്കിരീടമോ,

അനുസരണം കൃപയാണ്

വിശുദ്ധ ജോൺ മരിയ വിയാനിയുടെ ജന്മശതാബ്ദിവേളയിൽ (1959) ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ ഇങ്ങനെ എഴുതി. 'ഒരു വൈദികൻ ഒരിക്കലും തനിക്കുവേണ്ടിത്തന്നെ ജീവിക്കേണ്ടവനല്ല. മറ്റുളളവരോടുള്ള സ്നേഹത്താൽ ജ്വലിക്കേണ്ടവനാണ് അവൻ.