Browsing Category

ARTICLES

കരുണയും നീതിയും

കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ എന്നതു വിശ്വാസിയുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രാർത്ഥനയാണ്. അൻപത്തൊന്നാം സങ്കീർത്തനം തുടങ്ങുന്നതു തന്നെ കർത്താവിൻറെ കരുണ യാചിച്ചുകൊണ്ടാണ്. സ്വർഗത്തിൽ വാഴുന്നവൻറെ

പുറപ്പാടിനു മുൻപ്

എന്തായിരുന്നു പുറപ്പാട്? ഇസ്രായേൽ ജനം ദൈവത്തിൻറെ പ്രത്യേക സഹായത്തോടെ ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തിൽ നിന്നു രക്ഷപ്പെട്ട ഒരു സംഭവം മാത്രമായിരുന്നോ അത്? അതോ നാം കാണുന്നതിന് അപ്പുറമൊരു മാനം ആ

മറ്റൊരു മറിയം

പ്രതീക്ഷയ്ക്കു സാധ്യത ഇല്ലാതിരുന്നിട്ടും പ്രതീക്ഷയോടെ വിശ്വസിച്ചവനാണ് അബ്രഹാം (റോമാ 4:18) പിന്നെയൊരിക്കൽ കന്യകയായ മറിയം പ്രതീക്ഷയ്ക്കു സാധ്യത ഇല്ലാതിരുന്നിട്ടും താൻ ഗർഭം ധരിക്കുമെന്നും തനിക്കു ജനിക്കാൻ

പന്തക്കുസ്തായ്ക്ക് ഒരു പരീക്ഷണം

പരിശുദ്ധാത്മാവിൻറെ ആഗമനത്തിനായുള്ള പ്രാർത്ഥനയുടെയും ഒരുക്കങ്ങളുടെയും ഇടയിൽ നാം മറന്നുപോകരുതാത്ത ഒരു കാര്യം നമ്മിൽ പരിശുദ്ധാത്മാവിൻറെ പ്രവർത്തനം എത്രത്തോളമുണ്ട് എന്നു

എൻറെ ദൈവമേ, എൻറെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!

ഈ വരികൾ എഴുതിയതു ദാവീദ് രാജാവാണ്. പിന്നീടൊരിക്കൽ യേശു കുരിശിൽ കിടന്നുകൊണ്ട് ആ വാക്കുകൾ ഉച്ചരിക്കുകയും ചെയ്തു. തീവ്രവേദന നിറഞ്ഞ ഈ പ്രാർത്ഥനയ്ക്കു സ്ഥലകാലങ്ങൾക്കതീതമായി ഒരു സാർവത്രികമാനം ഉണ്ട്.

വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുക

'വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകും; അവ അഭ്യസിക്കുന്നവർ രക്ഷ കണ്ടെത്തും' (ജ്ഞാനം 6:10). എന്താണു വിശുദ്ധം; എന്താണ് അശുദ്ധമെന്നും, എന്താണു വിശുദ്ധി; എന്താണ് അശുദ്ധി എന്നും തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന ഒരു തലമുറയിലാണു

പശ്ചാത്തപിക്കുന്നില്ലെങ്കിൽ നാശം

'ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവർ മറ്റെല്ലാ ഗലീലിയക്കാരേക്കാളും കൂടുതൽ പാപികളായിരുന്നു എന്നു നിങ്ങൾ കരുതുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും

കർത്താവേ, ഇത് എത്ര നാളത്തേക്ക്?

ഏശയ്യാ പ്രവാചകൻ കർത്താവിനോടു ചോദിച്ചതാണിത്. ആ സന്ദർഭം നമുക്കറിയാം. ദൈവാലയത്തിൽ കർത്താവിന്റെ മഹത്വം പ്രത്യക്ഷപ്പെട്ടപ്പോൾ ഭയന്നുവിറച്ച ഏശയ്യാ തൻറെ അയോഗ്യതയെക്കുറിച്ച് ബോധവാനാകുന്നു. അത് ഏറ്റുപറയുമ്പോൾ ഒരു ദൂതൻ ബലിപീഠത്തിൽ നിന്നെടുത്ത

ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും

ജീവിതത്തിൽ ഏറ്റവും സുനിശ്ചിതമായ കാര്യം മരണമാണെന്നതിൽ സംശയമില്ല. ഇനി ജീവിതത്തിൽ ഏറ്റവും അനിശ്ചിതമായ കാര്യം എന്താണെന്നു ചോദിച്ചാൽ അതും മരണം തന്നെയാണ്. കാരണം എപ്പോഴാണു മരണം കടന്നുവരുന്നതെന്ന് ആർക്കും അറിയില്ല.

നിന്നോടാരു പറഞ്ഞു?

വിശുദ്ധഗ്രന്ഥത്തിൽ ദൈവം മനുഷ്യനോടു ചോദിക്കുന്ന ആദ്യത്തെ ചോദ്യം 'നീ എവിടെയാണ്?' (ഉൽ 3:9) എന്നതാണ്. ആദം അതിനു തൃപ്തികരമായ ഒരുത്തരം കൊടുക്കുന്നുണ്ട്. താൻ നഗ്നനായതുകൊണ്ടു ദൈവത്തിൻറെ ശബ്ദം