ARTICLES

പുതിയ വെളിപാടുകൾ

വെളിപാട് പുസ്തകത്തിൽ പറഞ്ഞിട്ടുള്ള ഒരു കാലത്താണു നാം ജീവിക്കുന്നത് എന്നതിൽ സംശയമില്ല. കാരണം യുഗാന്ത്യത്തിൽ സംഭവിക്കുമെന്നു വെളിപാട് പുസ്തകത്തിൽ പ്രവചിച്ചിരിക്കുന്ന എല്ലാ സംഭവങ്ങളും നമ്മുടെ കൺമുൻപിൽ തന്നെ ചുരുളഴിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ, കാലാവസ്ഥാവ്യതിയാനം, യുദ്ധങ്ങൾ, ക്ഷാമം,
Read More...

ARTICLES

വിശ്വസിക്കാൻ മടിയോ?

'ഞാൻ ഭൂമിയ്ക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കറിയാമെങ്കിൽ പറയുക. അതിൻറെ അളവുകൾ നിശ്ചയിച്ചതാരാണ്?' (ജോബ് 38:4-5). ഇതു ദൈവം മനുഷ്യനോടു ചോദിക്കുന്ന ചോദ്യമാണ്. ദൈവത്തിൻറെ ജ്ഞാനത്തിനു

അടിമത്തത്തിൽ നിന്ന് അടിമത്തത്തിലേക്ക്

ദൈവം മനുഷ്യനെ സൃഷ്ടിച്ചതു പ്രപഞ്ചത്തിൻറെ മേൽ പരിപൂർണ്ണ അധികാരമുള്ളവനായിട്ടാണ് (ഉൽ. 1:26,28). ആ അധികാരം സാത്താൻ കവർന്നെടുക്കുകയാണു ചെയ്തത്. അങ്ങനെ കവർന്നെടുത്ത അധികാരത്തെക്കുറിച്ചാണു സാത്താൻ

മൂന്നു വഴികൾ

സത്യത്തിനു മുൻപിൽ നിൽക്കുമ്പോൾ നമുക്കു മൂന്നു വഴികളാണുള്ളത്. സത്യം അറിഞ്ഞ് അംഗീകരിക്കുക, സത്യം അറിഞ്ഞില്ലെങ്കിൽ അത് അറിയാൻ ആഗ്രഹിക്കുക, അതുമല്ലെങ്കിൽ സത്യത്തെ നിഷേധിക്കുക. എന്നാൽ എന്താണു സത്യം?

ശരീരത്തിൻറെ ദൈവശാസ്ത്രം

ശരീരത്തിൻറെ വിശുദ്ധി പാലിക്കുക എന്നത് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ കാര്യമാണ്. കാരണം നമ്മുടെ ശരീരം ജ്ഞാനസ്നാനസമയത്ത് പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ആശിർവദിച്ച്,

ഫാത്തിമയിൽ പരിശുദ്ധ  അമ്മ നൽകിയ വാഗ്ദാനം

ഫാത്തിമയിൽ പരിശുദ്ധ അമ്മ നൽകിയ വാഗ്ദാനം : തുടർച്ചയായ അഞ്ച് ആദ്യശനിയാഴ്ചകൾ ആചരിക്കുന്ന കത്തോലിക്കർക്കു സ്വർഗത്തിലെത്താനാവശ്യമായ എല്ലാ കൃപകളും നൽകപ്പെടും ലോകത്തിൽ ഇനി വരാനിരിക്കുന്നതു യുദ്ധമോ അതോ

ജീവിതം ക്രിസ്തുവും മരണം നേട്ടവും ആയൊരാൾ

ചാർളി കിർക്ക്. സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരൻ. രാഷ്ട്രീയം ഇഷ്ടവിഷയം. സാമൂഹ്യ സാംസ്‌കാരിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകളുള്ള വ്യക്തി. ആശയങ്ങളിൽ യാഥാസ്ഥിതികൻ. അമേരിക്കൻ ക്യാമ്പസുകളെ ഇളക്കിമറിച്ച Turning Point America

ഫാത്തിമയിൽ പരിശുദ്ധ അമ്മ നൽകിയ വാഗ്ദാനം

ഫാത്തിമയിൽ പരിശുദ്ധ അമ്മ നൽകിയ വാഗ്ദാനം : തുടർച്ചയായ അഞ്ച് ആദ്യശനിയാഴ്ചകൾ ആചരിക്കുന്ന കത്തോലിക്കർക്കു സ്വർഗത്തിലെത്താനാവശ്യമായ എല്ലാ കൃപകളും നൽകപ്പെടും ലോകത്തിൽ ഇനി വരാനിരിക്കുന്നതു യുദ്ധമോ അതോ

സ്വർഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ

നാമെല്ലാവരും ഓടുന്നതും അധ്വാനിക്കുന്നതും സ്വർഗരാജ്യത്തിൽ എത്തിച്ചേരാൻ വേണ്ടിയാണ്. അവിടെ നമുക്കു നിത്യജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നത് വാഗ്ദാനങ്ങളിൽ വിശ്വസ്തനായ കർത്താവ് തന്നെയാണ്. ' എന്റെ ശരീരം

ദൈവത്തിനെതിരെയുള്ള പാപം

എല്ലാ പാപങ്ങളും ദൈവത്തിനെരെയുള്ള അതിക്രമങ്ങളാണ്. എന്നിട്ടും ജോസഫ് അതിലൊരു പാപത്തെ വിശേഷവിധിയായി ദൈവത്തിനെതിരെയുള്ള പാപമെന്നു വിളിക്കുന്നതു നാം കാണുന്നു. വ്യഭിചാരമാണ് ആ പാപം. 'ഞാൻ എങ്ങനെയാണ് ഇത്ര

ഒരു നിരീശ്വരവാദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി

Q. ദൈവമാണു പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്നു പറയുന്നതു സത്യമാണോ? സത്യമാണെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാര്? A. ദൈവമല്ല പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്നു വാദത്തിനുവേണ്ടി സമ്മതിച്ചാൽ ഒരു ചോദ്യം ഉയരുന്നു. അപ്പോൾ

സംഭാവനയും നിക്ഷേപവും

എന്താണു സംഭാവനയും നിക്ഷേപവും തമ്മിലുള്ള വ്യത്യാസം? ലളിതമായി പറഞ്ഞാൽ സംഭാവന എന്നതു തിരിച്ചുകിട്ടില്ല എന്ന ചിന്തയിൽ കൊടുക്കുന്ന പണമാണ്. എന്നാൽ നിക്ഷേപം എന്നതു കൊടുത്തത്രയുമോ അതിൽ

ഭരണങ്ങാനത്തെ കൊച്ചുത്രേസ്യാ

അൽഫോസാമ്മയ്ക്ക് വിശുദ്ധ കൊച്ചുത്രേസ്യയെ വലിയ ഇഷ്ടമായിരുന്നു. ആ പുണ്യവതിയെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചതാണ് അന്നക്കുട്ടിയ്ക്ക് സന്യാസജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള പ്രചോദനമായതും. ഭൂമിയിൽ ജീവിച്ച കുറച്ചുകാലം കൊണ്ട്

കരുണയും നീതിയും

കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ എന്നതു വിശ്വാസിയുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രാർത്ഥനയാണ്. അൻപത്തൊന്നാം സങ്കീർത്തനം തുടങ്ങുന്നതു തന്നെ കർത്താവിൻറെ കരുണ യാചിച്ചുകൊണ്ടാണ്. സ്വർഗത്തിൽ വാഴുന്നവൻറെ

പുറപ്പാടിനു മുൻപ്

എന്തായിരുന്നു പുറപ്പാട്? ഇസ്രായേൽ ജനം ദൈവത്തിൻറെ പ്രത്യേക സഹായത്തോടെ ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തിൽ നിന്നു രക്ഷപ്പെട്ട ഒരു സംഭവം മാത്രമായിരുന്നോ അത്? അതോ നാം കാണുന്നതിന് അപ്പുറമൊരു മാനം ആ

മറ്റൊരു മറിയം

പ്രതീക്ഷയ്ക്കു സാധ്യത ഇല്ലാതിരുന്നിട്ടും പ്രതീക്ഷയോടെ വിശ്വസിച്ചവനാണ് അബ്രഹാം (റോമാ 4:18) പിന്നെയൊരിക്കൽ കന്യകയായ മറിയം പ്രതീക്ഷയ്ക്കു സാധ്യത ഇല്ലാതിരുന്നിട്ടും താൻ ഗർഭം ധരിക്കുമെന്നും തനിക്കു ജനിക്കാൻ

പന്തക്കുസ്തായ്ക്ക് ഒരു പരീക്ഷണം

പരിശുദ്ധാത്മാവിൻറെ ആഗമനത്തിനായുള്ള പ്രാർത്ഥനയുടെയും ഒരുക്കങ്ങളുടെയും ഇടയിൽ നാം മറന്നുപോകരുതാത്ത ഒരു കാര്യം നമ്മിൽ പരിശുദ്ധാത്മാവിൻറെ പ്രവർത്തനം എത്രത്തോളമുണ്ട് എന്നു

എൻറെ ദൈവമേ, എൻറെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!

ഈ വരികൾ എഴുതിയതു ദാവീദ് രാജാവാണ്. പിന്നീടൊരിക്കൽ യേശു കുരിശിൽ കിടന്നുകൊണ്ട് ആ വാക്കുകൾ ഉച്ചരിക്കുകയും ചെയ്തു. തീവ്രവേദന നിറഞ്ഞ ഈ പ്രാർത്ഥനയ്ക്കു സ്ഥലകാലങ്ങൾക്കതീതമായി ഒരു സാർവത്രികമാനം ഉണ്ട്.

വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുക

'വിശുദ്ധമായവ  വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകും; അവ അഭ്യസിക്കുന്നവർ രക്ഷ കണ്ടെത്തും' (ജ്ഞാനം  6:10).  എന്താണു വിശുദ്ധം; എന്താണ് അശുദ്ധമെന്നും, എന്താണു വിശുദ്ധി; എന്താണ് അശുദ്ധി എന്നും  തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന ഒരു തലമുറയിലാണു 

പശ്ചാത്തപിക്കുന്നില്ലെങ്കിൽ നാശം

'ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവർ മറ്റെല്ലാ ഗലീലിയക്കാരേക്കാളും കൂടുതൽ പാപികളായിരുന്നു എന്നു നിങ്ങൾ കരുതുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും

കർത്താവേ, ഇത് എത്ര നാളത്തേക്ക്?

ഏശയ്യാ പ്രവാചകൻ കർത്താവിനോടു ചോദിച്ചതാണിത്. ആ സന്ദർഭം നമുക്കറിയാം. ദൈവാലയത്തിൽ കർത്താവിന്റെ മഹത്വം പ്രത്യക്ഷപ്പെട്ടപ്പോൾ ഭയന്നുവിറച്ച ഏശയ്യാ തൻറെ അയോഗ്യതയെക്കുറിച്ച് ബോധവാനാകുന്നു. അത് ഏറ്റുപറയുമ്പോൾ ഒരു ദൂതൻ ബലിപീഠത്തിൽ നിന്നെടുത്ത

Latest

പുതിയ വെളിപാടുകൾ

വെളിപാട് പുസ്തകത്തിൽ പറഞ്ഞിട്ടുള്ള ഒരു കാലത്താണു നാം ജീവിക്കുന്നത് എന്നതിൽ സംശയമില്ല.