Browsing Category

ARTICLES

മുപ്പതു വർഷങ്ങൾ

മുപ്പതു വർഷങ്ങൾ മനുഷ്യചരിത്രത്തിൽ നിസാരമെന്നു തോന്നാം. എന്നാൽ കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ സംഭവിച്ച കാര്യങ്ങൾ വിലയിരുത്തുകയാണെങ്കിൽ ഇവയൊക്കെയും ഇത്രയും ചുരുങ്ങിയ ഒരു കാലയളവിൽ തന്നെയാണോ സംഭവിച്ചത് എന്നു

കാഴ്ചയുള്ളവർ അന്ധരാകുന്ന കാലം

യേശുക്രിസ്തു എന്തിനായിട്ടാണു ലോകത്തിലേക്കു വന്നത്? മനുഷ്യകുലത്തെ രക്ഷിക്കാൻ എന്നൊക്കെ നാം പറയും. ശരി തന്നെ. എന്നാൽ കർത്താവ് തന്നെ ഒരിക്കൽ പറഞ്ഞതു താൻ ലോകത്തിലേക്കു വന്നത് ന്യായവിധിക്കായിട്ടാണെന്നാണ്. ആ

കൃപയാലേ, കൃപയാലേ…..

'ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്' ( 1 കൊറി 15:10). മൂന്നാം സ്വർഗം വരെ ഉയർത്തപ്പെട്ട ഒരു മനുഷ്യൻ (2 കൊറി 12:2) തന്നേക്കുറിച്ചുതന്നെ നൽകുന്ന സാക്ഷ്യമാണിത്. ഹെബ്രായരിൽ നിന്ന് ജനിച്ച ഹെബ്രായനും, നിയമപ്രകാരം

വഞ്ചന – പരമവഞ്ചന

വിശുദ്ധഗ്രന്ഥത്തിൻറെ ആദ്യ അധ്യായങ്ങളിൽ തന്നെ സാത്താൻറെ വഞ്ചനയുടെ ചിത്രീകരണം ഉണ്ട്. വഞ്ചന സാത്താൻറെ അടിസ്ഥാനസ്വഭാവങ്ങളിൽ ഒന്നാണ്. വിശുദ്ധ ഗ്രന്ഥത്തിൻറെ അവസാനതാളുകളിലേക്കു വരുമ്പോൾ ഈ വഞ്ചനയുടെ രൂപവും

ആത്മാവിൽ നിന്നു ജനിക്കുന്നത് ……

‘മാംസത്തിൽ നിന്നു ജനിക്കുന്നതു മാംസമാണ്. ആത്മാവിൽ നിന്നു ജനിക്കുന്നത് ആത്മാവും’( യോഹ. 3:6). 'വരാനിരിക്കുന്നവൻറെ പ്രതിരൂപം' (റോമാ 5:14) എന്നു ദൈവവചനം വിശേഷിപ്പിക്കുന്ന ആദമായിരുന്നു ആത്മാവിൽ

ദൈവമേ നിൻ കരുണയെത്ര അവർണ്ണനീയം!

ഈസ്റ്റർ കഴിഞ്ഞാൽ പിന്നെ പുതുഞായറാഴ്ച, സ്വർഗാരോഹണതിരുനാൾ, പന്തക്കുസ്ത, ഇതൊക്കെയാണു പെട്ടെന്നു നമ്മുടെ മനസിലേക്കു വരുന്നത്. എന്നാൽ ഇതിനിടയിൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു തിരുനാൾ ഉണ്ട്. അതു ദൈവകരുണയുടെ

അത്ഭുതങ്ങളുടെ അത്ഭുതം

'ഈ ദർശനം നിങ്ങൾക്കു മുദ്രിതഗ്രന്ഥത്തിലെ വാക്കുകൾ പോലെ ആയിരിക്കുന്നു. ഇതു വായിക്കുക, എന്നു പറഞ്ഞു വായിക്കാനറിയുന്നവൻറെ കൈയിൽ കൊടുക്കുമ്പോൾ, ഇതു മുദ്ര വയ്ക്കപ്പെട്ടിരിക്കുന്നു, വായിക്കാൻ കഴിയുകയില്ല

ബാലപാഠങ്ങൾ

നമുക്ക് ഹെബ്രായലേഖനത്തിൽ നിന്ന് ഒരു ഭാഗം വായിച്ചുകൊണ്ടു തുടങ്ങാം. ' അതിനാൽ ക്രിസ്തുവിൻറെ വചനത്തിൻറെ പ്രഥമപാഠങ്ങൾ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. നിർജീവപ്രവൃത്തികളിൽ നിന്നുള്ള തിരിച്ചുവരവ്, ദൈവത്തിലുള്ള വിശ്വാസം,

സ്വർഗം കാത്തിരിക്കുന്നു

നാം വീണ്ടുമൊരു മംഗലവാർത്താ തിരുനാൾ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. പരിശുദ്ധ അമ്മയിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ നമ്മുടെ ആത്മാവിലും വളർന്നു ഫലം പുറപ്പെടുവിക്കാൻ ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഈ മംഗലവാർത്താതിരുനാളിൽ നമ്മെ

ഉക്രെയിനിലേക്ക് എത്ര ദൂരം ….?

കൊച്ചിയിൽ നിന്ന് ഉക്രെയിനിൻ്റെ തലസ്ഥാനമായ കീവിലേക്കുള്ള ദൂരം 6100 കിലോമീറ്ററാണ്. എന്നാൽ കേരളത്തിലെ ക്രിസ്ത്യാനികളും ഉക്രെയിനിലെ ക്രിസ്ത്യാനികളും തമ്മിലുള്ള ദൂരം അതിനേക്കാൾ എത്രയോ മടങ്ങു കൂടുതലാണ്. അതു