നിണമണിഞ്ഞ കാൽപാടുകൾ

ഒരു ക്രൈസ്തവൻറെ വിളി എന്താണ്? ഈ ചോദ്യത്തിന് ഒരുപാടു മറുപടികൾ പ്രതീക്ഷിക്കാം. സത്യദൈവത്തെ സ്നേഹിക്കാനും ആരാധിക്കാനും, സുവിശേഷം പ്രഘോഷിക്കാൻ, അയൽക്കാരനെ സ്നേഹിക്കാൻ ഇങ്ങനെയിങ്ങനെ. ഇതെല്ലം ശരിയുമാണ്. എന്നാൽ

അന്നാപ്പെസഹാ തിരുനാളിൽ

പരിശുദ്ധ കുർബാന ബലിയും സ്തോത്രവും അനുസ്മരണവും കൃതഞ്ജതയുമാണ്. ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള കടന്നുപോകലിനെ അനുസ്‌മരിച്ചുകൊണ്ട് യഹൂദർ പെസഹാ തിരുനാൾ ആചരിക്കുമ്പോൾ സെഹിയോൻ മാളികമുറിയിൽ യേശു

എത്ര മഹോന്നതം ഇന്നു പുരോഹിതാ

'എത്ര മഹോന്നതം ഇന്നു പുരോഹിതാ നീ ഭരമേറ്റ വിശിഷ്ടസ്ഥാനം അഗ്നിമയന്മാർ, ദിവ്യാരൂപികൾ ആയതിലത്ഭുതമാർന്നിടുന്നു ......' തിരുപ്പട്ടശുശ്രൂഷയുടെ സമയത്തു പാടുന്ന മനോഹരഗാനമാണിത്. മാലാഖമാർ പോലും

മാലാഖമാരുടെ രാജ്ഞിയോടുള്ള സംരക്ഷണ പ്രാർത്ഥന

മഹത്വപൂർണ്ണയായ സ്വർഗ്ഗരാജ്ഞീ, മാലാഖമാരുടെ നാഥേ, പിശാചിന്റെ തലയെ തകർക്കാനുള്ള ശക്തിയും അധികാരവും അങ്ങേക്കുണ്ടല്ലോ. അതിനുള്ള കല്പനയും അങ്ങേക്കു ദൈവത്തിൽനിന്നു ലഭിച്ചിട്ടുള്ളതിനാൽ അങ്ങയുടെ സ്വർഗ്ഗീയദൂതഗണങ്ങളെ ഞങ്ങളുടെ സഹായത്തിനായി

പൂർണ്ണമായും അങ്ങയുടേതു മാത്രം

ഓ! പരിശുദ്ധ മറിയമേ, അമലോത്ഭവയായ എന്റെ അമ്മേ, അങ്ങ് എന്നിലൂടെ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്താലും. എപ്പോഴും എന്നോടും എന്നിലൂടെയും അങ്ങു സംസാരിക്കുക; അങ്ങയുടെ ചിന്തകൾ സ്വന്തം ചിന്തകളായി എന്റെ മനസ്സിൽ നിറയട്ടെ; അവിടുത്തെ സ്നേഹം എന്നിലൂടെ

വിശുദ്ധ യൗസേപ്പിതാവിനോടുള്ള ജപം

ഭാഗ്യപ്പെട്ട മാർ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേ പക്കൽ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോടു സഹായം അപേക്ഷിച്ചതിന്‍റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങളിപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ

മാലാഖക്കൊന്ത

പ്രാരംഭ പ്രാർത്ഥന കർത്താവായ ദൈവമേ, ഞങ്ങളുടെ സ്രഷ്ടാവേ, അങ്ങയെ ഞങ്ങൾ ആരാധിച്ചു സ്തുതിക്കുന്നു. മാലാഖമാരെപ്പോലെയാകേണ്ടവരായ ഞങ്ങൾ മാലാഖമാരുടെ സഹായത്തോടെ ജീവിക്കാനും അവരിലൂടെ അങ്ങു നല്കുന്ന സഹായങ്ങളും പ്രചോദനങ്ങളും സ്വീകരിക്കാനും ഞങ്ങളെ

വിശുദ്ധ റഫായേൽ മാലാഖയോടുള്ള പ്രാർത്ഥന

ദൈവത്തിന്‍റെ മഹത്വത്തിന്‍റെ സന്നിധിയില്‍ പ്രവേശിക്കുകയും ഞങ്ങളുടെ പ്രാർത്ഥനകൾ പരിശുദ്ധനായവനെ അനുസ്മരിപ്പിക്കുകയും ചെയ്യുന്ന ഏഴു വിശുദ്ധ ദൂതന്മാരിൽ ഒരുവനും, കാവൽമാലാഖമാരുടെ നായകനുമായ വിശുദ്ധ റഫായേൽ മാലാഖയേ, അങ്ങയുടെ ശക്തമായ മാധ്യസ്ഥ്യം

കാവൽമാലാഖയോടുള്ള ജപം

എനിക്ക് അധികം വിശ്വാസവും സ്നേഹവുമുള്ള സഹായിയായ മാലാഖയേ! എന്റെ കാവലിനായി സർവ്വേശ്വരനാൽ അങ്ങ് നിയമിക്കപ്പെട്ടിരിക്കയാൽ, എന്നെ വിട്ടുപിരിയാതെ എല്ലായ്പ്പോഴും കാത്തുരക്ഷിച്ചു വരുന്നുവല്ലോ. ഇപ്രകാരമുള്ള അങ്ങേ സഹായത്തിനും മറ്റനേകം ഉപകാരങ്ങൾക്കും

ഇതെനിക്കായ്‌ ചിന്തിയ രക്തം

യേശുവിൻറെ അമൂല്യമായ തിരുരക്തത്തോടുള്ള ഭക്തി സഭയിൽ നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ സഭയിൽ സുസ്ഥാപിതമായിരുന്നു. അപ്പസ്തോലന്മാരുടെ ലേഖനങ്ങളിൽ തിരുരക്തത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നിരവധിയാണ്. സഭ കർത്താവിൻറെ തിരുരക്തത്തിനു