മുപ്പതു വർഷങ്ങൾ മനുഷ്യചരിത്രത്തിൽ നിസാരമെന്നു തോന്നാം. എന്നാൽ കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ സംഭവിച്ച കാര്യങ്ങൾ വിലയിരുത്തുകയാണെങ്കിൽ ഇവയൊക്കെയും ഇത്രയും ചുരുങ്ങിയ ഒരു കാലയളവിൽ തന്നെയാണോ സംഭവിച്ചത് എന്നു!-->…
യേശുക്രിസ്തു എന്തിനായിട്ടാണു ലോകത്തിലേക്കു വന്നത്? മനുഷ്യകുലത്തെ രക്ഷിക്കാൻ എന്നൊക്കെ നാം പറയും. ശരി തന്നെ. എന്നാൽ കർത്താവ് തന്നെ ഒരിക്കൽ പറഞ്ഞതു താൻ ലോകത്തിലേക്കു വന്നത് ന്യായവിധിക്കായിട്ടാണെന്നാണ്. ആ!-->…
'ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്' ( 1 കൊറി 15:10).
മൂന്നാം സ്വർഗം വരെ ഉയർത്തപ്പെട്ട ഒരു മനുഷ്യൻ (2 കൊറി 12:2) തന്നേക്കുറിച്ചുതന്നെ നൽകുന്ന സാക്ഷ്യമാണിത്. ഹെബ്രായരിൽ നിന്ന് ജനിച്ച ഹെബ്രായനും, നിയമപ്രകാരം!-->!-->!-->…
1. പരിശുദ്ധാത്മാവേ ഞാൻ അങ്ങയെ ആരാധിക്കുന്നു. നന്ദി പറയുന്നു. എന്തെന്നാൽ അങ്ങ് പിതാവായ ദൈവത്തിന്റെ ആത്മാവും എന്റെ കർത്താവും രക്ഷകനും ദൈവപുത്രനുമായ യേശുക്രിസ്തുവിന്റെ ആത്മാവും ആണ്.
2. പരിശുദ്ധാത്മാവേ ഞാൻ അങ്ങയെ ആരാധിക്കുന്നു.!-->!-->!-->…
വിശുദ്ധഗ്രന്ഥത്തിൻറെ ആദ്യ അധ്യായങ്ങളിൽ തന്നെ സാത്താൻറെ വഞ്ചനയുടെ ചിത്രീകരണം ഉണ്ട്. വഞ്ചന സാത്താൻറെ അടിസ്ഥാനസ്വഭാവങ്ങളിൽ ഒന്നാണ്. വിശുദ്ധ ഗ്രന്ഥത്തിൻറെ അവസാനതാളുകളിലേക്കു വരുമ്പോൾ ഈ വഞ്ചനയുടെ രൂപവും!-->…
‘മാംസത്തിൽ നിന്നു ജനിക്കുന്നതു മാംസമാണ്. ആത്മാവിൽ നിന്നു ജനിക്കുന്നത് ആത്മാവും’( യോഹ. 3:6). 'വരാനിരിക്കുന്നവൻറെ പ്രതിരൂപം' (റോമാ 5:14) എന്നു ദൈവവചനം വിശേഷിപ്പിക്കുന്ന ആദമായിരുന്നു ആത്മാവിൽ!-->…
ഈസ്റ്റർ കഴിഞ്ഞാൽ പിന്നെ പുതുഞായറാഴ്ച, സ്വർഗാരോഹണതിരുനാൾ, പന്തക്കുസ്ത, ഇതൊക്കെയാണു പെട്ടെന്നു നമ്മുടെ മനസിലേക്കു വരുന്നത്. എന്നാൽ ഇതിനിടയിൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു തിരുനാൾ ഉണ്ട്. അതു ദൈവകരുണയുടെ!-->…
'ഈ ദർശനം നിങ്ങൾക്കു മുദ്രിതഗ്രന്ഥത്തിലെ വാക്കുകൾ പോലെ ആയിരിക്കുന്നു. ഇതു വായിക്കുക, എന്നു പറഞ്ഞു വായിക്കാനറിയുന്നവൻറെ കൈയിൽ കൊടുക്കുമ്പോൾ, ഇതു മുദ്ര വയ്ക്കപ്പെട്ടിരിക്കുന്നു, വായിക്കാൻ കഴിയുകയില്ല!-->…
നമുക്ക് ഹെബ്രായലേഖനത്തിൽ നിന്ന് ഒരു ഭാഗം വായിച്ചുകൊണ്ടു തുടങ്ങാം. ' അതിനാൽ ക്രിസ്തുവിൻറെ വചനത്തിൻറെ പ്രഥമപാഠങ്ങൾ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. നിർജീവപ്രവൃത്തികളിൽ നിന്നുള്ള തിരിച്ചുവരവ്, ദൈവത്തിലുള്ള വിശ്വാസം,!-->…
നാം വീണ്ടുമൊരു മംഗലവാർത്താ തിരുനാൾ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. പരിശുദ്ധ അമ്മയിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ നമ്മുടെ ആത്മാവിലും വളർന്നു ഫലം പുറപ്പെടുവിക്കാൻ ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഈ മംഗലവാർത്താതിരുനാളിൽ നമ്മെ!-->…