മക്കളുടെ വിശ്വാസജീവിതത്തെക്കുറിച്ച്:
വൈകിട്ടു കുരിശുമണിയടിക്കുമ്പോൾ മക്കളെല്ലാവരും വീട്ടിൽ ഉണ്ടായിരിക്കണം എന്ന കാര്യം മാതാപിതാക്കൾ ഉറപ്പുവരുത്തണം. പ്രാർത്ഥന കഴിഞ്ഞയുടനെ അപ്പനും അമ്മയ്ക്കും!-->!-->!-->…
മക്കളുടെ ജീവിതക്രമത്തെക്കുറിച്ച്:
കുഞ്ഞുപ്രായത്തിൽ മാതാപിതാക്കൾക്കു നേരിട്ടു കാണാൻ സാധിക്കാത്ത സ്ഥലംങ്ങളിൽ കളിക്കാൻ പോകാൻ കുഞ്ഞുങ്ങളെ അനുവദിക്കരുത്. കുഞ്ഞുങ്ങളെ നേരാംവണ്ണം ശ്രദ്ധിക്കാത്ത വേലക്കാരെക്കുറിച്ചും ജാഗ്രതയായിരിക്കുക. പലപ്പോഴും!-->!-->!-->…
മക്കളെ വളർത്തുന്നതിനെക്കുറിച്ച് :
ദൈവം നമ്മുടെ കൈയിൽ സൂക്ഷിക്കാനായി ഏല്പിച്ചിരിക്കുന്ന നിക്ഷേപമാണു നമ്മുടെ മക്കൾ. അവരെ കർത്താവിൻറെ തിരുരക്തം കൊണ്ട്ണ്ടു വിശുദ്ധീകരിച്ച്, വിധിദിവസത്തിൽ തിരിച്ചു ദൈവത്തിനു കൊടുക്കുക എന്നതാണു നമ്മുടെ കടമ.!-->!-->!-->…
ദിനചര്യകളെക്കുറിച്ച് :
രാത്രി ഉറങ്ങാനും രാവിലെ എഴുന്നേല്‍ക്കാനും കൃത്യ സമയം പാലിക്കണം. ആറുമണിയ്ക്കെങ്കിലും ഉണരണം. പ്രഭാത പ്രാര്‍ഥന ചൊല്ലി സാധിക്കുന്നവരെല്ലാം പള്ളിയില്‍ പോയി കുര്‍ബാനയില്‍ പങ്കെടുത്ത് രാവിലെ എട്ടുമണിയോടെ പ്രഭാതഭക്ഷണം!-->!-->!-->!-->!-->…
വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് :
ദൈവവിശ്വാസം ഇല്ലാത്തവരുടെ പുസ്തകങ്ങള്‍ വായിക്കരുത്. അവ വായിച്ചാല്‍ നിങ്ങള്‍ വഴി തെറ്റിപ്പോകും. ഇങ്ങനെയുള്ള അജ്ഞാനികളുടെ പുസ്തകങ്ങളും അശ്ലീലകാര്യങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും സംശയാലുക്കളുടെ പുസ്തകങ്ങളും!-->!-->!-->…
പരിശുദ്ധ കുർബാനയെയും കുമ്പസാരത്തെയും കുറിച്ച്:
സാധിക്കുമെങ്കിൽ എല്ലാ ദിവസവും കുർബാനയിൽ പങ്കെടുക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ തിങ്കളാഴ്ചകളിൽ മരിച്ച വിശ്വാസികൾക്കു വേണ്ടിയും വെള്ളിയാഴ്ചകളിൽ കർത്താവിൻറെ പീഡാസഹനത്തിൻറെ ഓർമ്മയ്ക്കായും!-->!-->!-->…
നീതിബോധത്തെക്കുറിച്ച്:
മോഷ്ടിച്ച വസ്തു ഒരു നിമിഷം പോലും നിൻറെ വീട്ടിൽ വയ്ക്കാൻ ഇടവരരുത്. അങ്ങനെ വയ്ക്കുന്ന വീടുകൾ തീർച്ചയായും നശിച്ചുപോകും. മറ്റൊരുവൻറെ വസ്തു മോഷ്ടിക്കുന്നവനോടു നീ സമ്പർക്കം വയ്ക്കുകയുമരുത്. നീ അവൻറെ പാപത്തിൽ!-->!-->!-->…
കച്ചവടത്തെക്കുറിച്ച്:
കച്ചവടജോലി ആത്മാവിനും സമ്പത്തിൻറെ നിലനില്പിനും അപകടം വരുത്താൻ സാധ്യതയുള്ളതാണ്. മറ്റൊരു ജീവിതമാർഗവുമില്ലെങ്കിൽ കച്ചവടം ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ അത് അങ്ങേയറ്റം സൂക്ഷ്മതയോടെയും!-->!-->!-->…
സംസർഗവിശേഷത്തെക്കുറിച്ച്:
അന്യരുടെ വീടുകളിലെ കാര്യങ്ങൾ അന്വേഷിക്കുന്നതിൽ അമിതമായ താല്പര്യം വേണ്ട. സ്വന്തം കാര്യം വേണ്ട വിധം നോക്കാൻ ആഗ്രഹിക്കുന്നവന് അന്യൻറെ കാര്യത്തിലിടപെടാൻ സമയം ഉണ്ടാവുകയില്ല എന്നതാണു സത്യം.
!-->!-->!-->!-->!-->…
രാജാക്കന്മാരുടെ രാജാവേ, നിൻറെ രാജ്യം വരേണമേ. ഇതു നമ്മുടെ എന്നത്തേയും പ്രാർഥനയാണ്. കർത്തൃപ്രാർഥനയിൽ യേശുക്രിസ്തു പഠിപ്പിച്ചതും അങ്ങയുടെ രാജ്യം വരണമേ എന്നു പ്രാർഥിക്കാനായിരുന്നല്ലോ. ഒരു രാജ്യമായാൽ അതിനൊരു രാജാവു!-->…