Browsing Category

ARTICLES

സർവശക്തൻറെ തണലിൽ

'അവിടുന്നു നിന്നെ വേടൻറെ കെണിയിൽ നിന്നും മാരകമായ മഹാമാരിയിൽ നിന്നും രക്ഷിക്കും ........................ ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയും നീ പേടിക്കേണ്ട

ഇസ്രായേൽ ഭവനമേ, നിങ്ങൾ എന്തിനു മരിക്കണം?

എസക്കിയേൽ പ്രവചനം മുപ്പത്തിമൂന്നാം അധ്യായം. പതിനൊന്നാം തിരുവചനം. ' അവരോടു പറയുക, ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ദുഷ്ടൻ മരിക്കുന്നതിലല്ല, അവൻ ദുഷ്ടമാർഗത്തിൽ നിന്ന് പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം. പിന്തിരിയുവിൻ;

കരുണ, കരുണ മാത്രം

വിശുദ്ധ ഗ്രന്ഥം ആകെയെടുത്താൽ അത് ദൈവത്തിൻറെഅമേയമായ കരുണയുടെയും സ്നേഹത്തിൻറെയും ചരിത്രമാണ് എന്നു നമുക്ക് മനസിലാകും. തന്നെക്കാളുപരി സാത്താനെ അനുസരിക്കുക വഴി തന്നിൽ നിന്ന് സ്വയം അകന്നുപോയ മനുഷ്യനു രക്ഷകനെ

പിശാചിൻറെ പ്രവൃത്തികൾ

പിശാചിൻറെ പ്രവൃത്തികളോ? അങ്ങനെയൊന്നുണ്ടോ എന്നായിരിക്കും ഇതു വായിക്കുന്നവരിൽ ചിലരുടെയെങ്കിലും സംശയം. മറ്റു ചിലർക്കാകട്ടെ പിശാചിൻറെ അസ്തിത്വത്തിൽ തന്നെ സംശയവും ഉണ്ടാകാം. പിശാച് എന്നു പറഞ്ഞാൽ അതൊരു വ്യക്തിയല്ല,

നെൽചെടികളും കളകളും

ഒറിജിനൽ ഉള്ളിടത്തെല്ലാം ഡ്യൂപ്ലിക്കേറ്റും ഉണ്ടാകും. കണ്ടാൽ തിരിച്ചറിയാൻ കഴിയില്ല എന്നതുകൊണ്ടാണ് പലരും ഡ്യൂപ്ലിക്കേറ്റിനെ ഒറിജിനലായി തെറ്റിദ്ധരിക്കുന്നത്. സത്യവും അസത്യവും തമ്മിൽ തിരിച്ചറിയാൻ കഴിയുക എന്നതു പരിശുദ്ധാത്മാവ്

ജപ്പാനിൽ നിന്നൊരു സ്വരം

പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെട്ട ലൂർദ്, ലാസലേറ്റ്, ഫാത്തിമ എന്നിവ പോലെതന്നെ അക്കിത്ത എന്ന പേരും നമ്മിൽ പലർക്കും സുപരിചിതമാണ്. എന്നാൽ അവയിൽ നിന്നൊക്കെ അക്കിത്തയെ വ്യത്യസ്തമാക്കുന്നത് ആദ്യത്തെ സന്ദേശങ്ങൾ

ദാഹിച്ചു നിന്നെ ഞാൻ തേടുന്നൂ….

അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം എന്നതു പുതിയ കാര്യമല്ല. എത്രയോ നൂറ്റാണ്ടുകളായി സഭയിൽ നിലനിന്നുപോന്ന ഒരു ഭക്തകൃത്യമാണ് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ അനേകർക്കു ‌ ദിവ്യബലിയിൽ

നല്ല മാതാവേ, മരിയേ …..

അമ്മ നൂറ്റാണ്ടുകൾക്കു പിറകിൽനിന്നാണു സംസാരിക്കുന്നത്. എന്നാൽ ആ സന്ദേശങ്ങൾ നമ്മുടെ ഈ നാളുകളിലേക്കു വേണ്ടിയുളളവയാണ്. പതിനേഴാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ഇക്വഡോറിലെ ക്വിറ്റോയിൽ വച്ചു പരിശുദ്ധ അമ്മ

രണ്ടു തൂണുകൾ

ക്രിസ്ത്യാനികളുടെ സഹായം എന്നാൽ പരിശുദ്ധ മറിയം ആണെന്നു നമുക്കറിയാം. വിശ്വാസികളുടെ രക്ഷ എന്നതു പരിശുദ്ധ കുർബാനയുമാണ്. എന്തുകൊണ്ടാണു പരസ്പരബന്ധമില്ലാത്ത ഈ രണ്ടു കാര്യങ്ങളും ഒരുമിച്ചുചേർത്തു

റോസാ മിസ്റ്റിക്കാ

ഇറ്റലിയിലെ ലൊംബാർഡി, ഇവിടെവച്ചായിരുന്നു ലോകത്തിൽ പെരുകിവരുന്ന പാപത്തെക്കുറിച്ചും ദൈവവിളികൾ ഉപേക്ഷിച്ചുപോകുന്ന വൈദികരെക്കുറിച്ചും വൈദികരിലും സമർപ്പിതരിലും വ്യാപകമാവുന്ന തിന്മയുടെ സ്വാധീനത്തെക്കുറിച്ചും വിശ്വാസം തന്നെ ഉപേക്ഷിച്ച്