വിശുദ്ധ ജോൺ മരിയ വിയാനിയുടെ ജന്മശതാബ്ദിവേളയിൽ (1959) ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ ഇങ്ങനെ എഴുതി. 'ഒരു വൈദികൻ ഒരിക്കലും തനിക്കുവേണ്ടിത്തന്നെ ജീവിക്കേണ്ടവനല്ല. മറ്റുളളവരോടുള്ള സ്നേഹത്താൽ ജ്വലിക്കേണ്ടവനാണ് അവൻ.!-->…
ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേയ്ക്കും നിങ്ങളോട് കൂടെ ആയിരിക്കാൻ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങൾക്ക് തരികയും ചെയ്യും. ഇതാ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെ മേൽ ഞാൻ അയയ്ക്കുന്നു എന്നരുളിച്ചെയ്ത!-->!-->!-->…
മുറിവുകൾ ഉണ്ടാവുക എന്നതു സർവസാധാരണമായ കാര്യമാണ്. മുറിവുകൾ കാലാന്തരത്തിൽ ഉണങ്ങും എന്നതും പ്രകൃതിനിയമമാണ്.ചില മുറിവുകൾ മരുന്നു കൂടാതെതന്നെ സുഖപ്പെടും. എന്നാൽ ചില മുറിവുകൾക്ക് ഔഷധപ്രയോഗം!-->…
താൻ കണ്ട ഏറ്റവും ശ്രേഷ്ഠനായ മനുഷ്യനെ കർത്താവീശോമിശിഹാ വിളിച്ചതു സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ ഏറ്റവും വലിയവൻ എന്നാണ്. അവൻ സഖറിയയ്ക്കും എലിസബത്തിനും വാർധക്യത്തിൽ ജനിച്ച മകനായിരുന്നു. അവൻറെ!-->…
'നിൽക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ' (1 കൊറി 10:12) എന്നു പൗലോസ് ശ്ലീഹാ മുന്നറിയിപ്പു നൽകിയ ഒരു കാലം ഓർമ്മയുണ്ടോ? നാം ജീവിക്കുന്ന ഈ കാലഘട്ടം അങ്ങനെയൊരു മുൻകരുതൽ എടുക്കാൻ നമ്മെ!-->…
രക്തത്തിനു വില പറയാമോ? നിഷ്കളങ്കരക്തത്തെ ഒറ്റിക്കൊടുത്തതിനു കിട്ടിയ മുപ്പതു വെള്ളിക്കാശ് ദൈവാലയത്തിൻറെ ഭണ്ഡാരത്തിൽ ഇടാൻ പാടില്ല എന്നു തീരുമാനിച്ചത് ആ പണം കൊടുത്തവർ തന്നെയാണ്. നിഷ്കളങ്കരക്തത്തിനു ദൈവം!-->…
'ആത്മാവാണു ജീവൻ നൽകുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല' (യോഹ 6:63) എന്നു പറഞ്ഞ യേശു പിന്നീടൊരിക്കൽ പറഞ്ഞു. 'എന്നിൽ വിശ്വസിക്കുന്നവൻറെ ഹൃദയത്തിൽ നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിൻറെ അരുവികൾ!-->…