മൂന്നു പൂക്കൾ

മൂന്നു പൂക്കൾ 1947 ൽ ഇറ്റലിയിലെ മോണ്ടിചിയാറിയിൽ സംഭവിച്ച റോസാ മിസ്റ്റിക്കാ മാതാവിൻറെ പ്രത്യക്ഷീകരണത്തിനു വത്തിക്കാൻ ഔദ്യോഗികമായി അംഗീകാരം നൽകിയത് ഈ ദിവസങ്ങളിലാണല്ലോ. മോണ്ടിചിയാറിയിൽ ആദ്യവട്ടം

പരിശുദ്ധ കന്യകാമറിയത്തിൻറെ വിശേഷണങ്ങൾ

പരിശുദ്ധ അമ്മയുടെ വണക്കമാസം എന്ന മരിയൻ ഭക്തി കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ പൗരാണിക കാലം മുതൽ തന്നെ നിലവിലിരുന്ന ഒന്നാണ്. ഇടക്കാലത്ത് മാന്ദ്യം സംഭവിച്ചെങ്കിലും ഇപ്പോൾ മരിയഭക്തിയിൽ പുതിയൊരു ഉണർവ്

ഭക്ഷണത്തിൻറെ ശുശ്രൂഷ

ലൂക്കായുടെ സുവിശേഷത്തിൽ വീട്ടുജോലിക്കാർക്ക് യഥാസമയം ഭക്ഷണം കൊടുക്കേണ്ടതിന് യജമാനൻ അവരുടെ മേൽ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥനെക്കുറിച്ച് പറയുന്നുണ്ട് ( ലൂക്കാ 12:42). ‘യജമാനൻ വരുമ്പോൾ ജോലിയിൽ വ്യാപൃതനായി

ഭക്ഷണത്തിൻറെ ശുശ്രൂഷ

ലൂക്കായുടെ സുവിശേഷത്തിൽ വീട്ടുജോലിക്കാർക്ക് യഥാസമയം ഭക്ഷണം കൊടുക്കേണ്ടതിന് യജമാനൻ അവരുടെ മേൽ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥനെക്കുറിച്ച് പറയുന്നുണ്ട് ( ലൂക്കാ 12:42). ‘യജമാനൻ വരുമ്പോൾ ജോലിയിൽ വ്യാപൃതനായി

ദൈവത്തോടു ചോദിക്കുമ്പോൾ

തൻറെ നാമത്തിൽ പിതാവിനോട് എന്തു ചോദിച്ചാലും പിതാവ് അതു ചെയ്തുതരും എന്നാണ് ഈശോ നമുക്കു നൽകിയ ഉറപ്പ്. നമുക്ക് ഒന്നും കിട്ടാത്തതു നാം ചോദിക്കേണ്ട വിധത്തിൽ ചോദിക്കാത്തതു കൊണ്ടാണെന്നും കർത്താവു പറഞ്ഞിട്ടുണ്ട്.

ദൈവകരുണയും ഈശോയുടെ രണ്ടാം വരവും

(വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 83) നീതിമാനായ ന്യായാധിപനായി ഞാൻ വരും മുമ്പ് കരുണയുടെ രാജാവായി വരുന്നു. ന്യായവിധിയുടെ ദിവസം ഉദിക്കുന്ന തിനുമുമ്പ്, ഈ അടയാളം ആകാശത്തു നൽകപ്പെടും: ആകാശം പ്രകാശരഹിതമാകുകയും വലിയ അന്ധകാരം ഭൂമുഖത്തെ

നിൻ കരുണയാൽ എന്നെ കഴുകേണമേ

ഡിവൈൻ മേഴ്‌സി ചാനൽ എല്ലാ പ്രിയപ്പെട്ടവർക്കും അനുഗ്രഹപ്രദമായ ദൈവകരുണയുടെ തിരുനാൾ ആശംസിക്കുന്നു. ഈ ദിവസങ്ങളിൽ നാം ദൈവകരുണയുടെ തിരുനാളിന് ഒരുക്കമായുള്ള നൊവേനയിലൂടെ കടന്നുപോകുമ്പോൾ നമ്മെയും നമ്മുടെ

രൂപം മാറുന്ന അപ്പം

ഒരു പരിശുദ്ധ കുർബാന അർപ്പിക്കുന്നതുകൊണ്ട് നമുക്കു കിട്ടുന്ന ഫലം എന്താണ്? പരിശുദ്ധ കുർബാന നിത്യജീവൻറെ അപ്പമാണെന്നും അതു ഭക്ഷിക്കുന്നവർ മരിക്കുകയില്ലെന്നും കർത്താവ് അരുളിച്ചെയ്തിട്ടുണ്ട്. അതു പാപമോചനത്തിനായി

മാധ്യസ്ഥ പ്രാർത്ഥന

യേശു നടന്ന വഴി നിരന്തരമായ പ്രാർത്ഥനയുടെ വഴിയായിരുന്നു. അവിടുന്ന് പ്രാർഥിച്ചതത്രയും തനിക്കു പ്രിയപ്പെട്ടവർക്കു വേണ്ടിയായിരുന്നു. അതിൽ സ്നേഹിതരും ശത്രുക്കളുമുണ്ടായിരുന്നു. കുരിശിൽ തറച്ചവരും

കാഴ്ചയില്ലാത്തവരും കാഴ്ചയുള്ളവരും

കണ്ണാണു ശരീരത്തിൻറെ വിളക്ക് (മത്തായി 6:22). ആ വിളക്ക് കെട്ടുപോകുമ്പോളാണ് ഒരുവൻ അന്ധനാകുന്നത്. എന്നാൽ കാഴ്ച നഷ്ടപ്പെട്ടിട്ടും കാണാൻ ഭാഗ്യം ലഭിച്ച ഒരാളെക്കുറിച്ചു