വിശുദ്ധിയുടെ പടവുകൾ 32

എപ്പോഴാണ് ഒരാൾ വിശുദ്ധനാകുന്നത് എന്നു ചോദിച്ചാൽ അതിൻറെ ഉത്തരം ദൈവവുമായി ഏറ്റവും അടുത്ത വ്യക്തിബന്ധം സ്ഥാപിക്കുമ്പോഴാണ് അതു സംഭവിക്കുന്നതെന്നാണ്. ദൈവം മോശയോടു സുഹൃത്തിനോടെന്നപോലെ സംസാരിച്ചിരുന്നു എന്നു

വിശുദ്ധിയുടെ പടവുകൾ 31

വിശുദ്ധജീവിതത്തിലേക്കുള്ള യാത്രയിൽ പലപ്പോഴും കൂടെയുള്ളവർ തന്നെ തെറ്റിദ്ധരിക്കുന്ന അനുഭവം ഉണ്ടാകാത്തവർ ചുരുക്കമാണ്. ഈ ഒരനുഭവത്തിലൂടെ കടന്നുപോകാത്ത വിശുദ്ധർ ഇല്ലെന്നു തന്നെ പറയാം. അകാരണമായി

വിശുദ്ധിയുടെ പടവുകൾ 30

വിശുദ്ധി പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഒരാത്മാവ് തൻറെ നിസാരാവസ്ഥയെക്കുറിച്ചും ദൈവതിരുമുൻപിൽ നിൽക്കാനുള്ള തൻറെ യോഗ്യതക്കുറവിനെയും കുറിച്ചും എപ്പോഴും ബോധവാനായിരിക്കും. ദൈവത്തിൻറെ വഴിയിലേക്കു വരുന്നതിനു മുൻപു

വിശുദ്ധിയുടെ പടവുകൾ 29

ആർക്കാണു പിശാചിനെ പേടിയില്ലാത്തത്? നമ്മുടെ ചുറ്റും തിരഞ്ഞാൽ പിശാചിനെ പേടിയില്ലാത്ത ഒരാളെപ്പോലും കണ്ടുമുട്ടാൻ കഴിയുമെന്നു തോന്നുന്നില്ല. അഥവാ പിശാചിനെ ഭയപ്പെടാത്ത ഒരാളെ നിങ്ങൾ കണ്ടുമുട്ടുന്നുവെങ്കിൽ അതിൻറെയർഥം നിങ്ങൾ

വിശുദ്ധിയുടെ പടവുകൾ 28

വിശുദ്ധർ ആദ്യം ശ്രമിച്ചതു പുണ്യം ചെയ്യാനല്ല; പാപം ചെയ്യാതിരിക്കാനായിരുന്നു. തൻറെ വ്രതവാഗ്ദാനത്തിൻറെ ദിവസം കൊച്ചുത്രേസ്യയുടെ പ്രാർഥന ഇങ്ങനെയായിരുന്നു. 'ഏറ്റവും ചെറിയ ഒരു പാപം പോലും ഞാൻ മനപൂർവം ചെയ്യാൻ

വിശുദ്ധിയുടെ പടവുകൾ 27

തങ്ങളെ ഏൽപിച്ച കർമം സ്വന്തം ധർമമായി കണ്ടുകൊണ്ടു ഭൂമിയിൽ പ്രതിഫലം കാംക്ഷിക്കാതെ നിറവേറ്റിയവരാണു വിശുദ്ധർ. പ്രതിഫലമോ പ്രത്യേക പരിഗണനയോ പദവികളോ ഒന്നും ആഗ്രഹിക്കാതെ തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ

വിശുദ്ധിയുടെ പടവുകൾ 26

വിശുദ്ധർ സ്നേഹിച്ചത് യേശുവിനെ മാത്രമായിരുന്നു. കർത്താവിനെ അത്രമേൽ സ്നേഹിച്ചുപോയ അവർക്കു ദൈവത്തിൻറെ മാധുര്യമേറിയ നാമത്തെ ആരെങ്കിലും അവഹേളിക്കുന്നതു കണ്ടുനിൽക്കാനാവില്ലായിരുന്നു. തങ്ങൾക്കു തടയാൻ

സ്വയം ഷണ്ഡരാകുന്നവർ

മൂന്നുതരം ഷണ്ഡന്മാരെക്കുറിച്ച് യേശുക്രിസ്തു പറയുന്നുണ്ട്. 'ഷണ്ഡരായി ജനിക്കുന്നവർ, മനുഷ്യരാൽ ഷണ്ഡരാക്കപ്പെടുന്നവർ, സ്വർഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവർ' (മത്തായി 19:12). വിവാഹത്തിൻറെ പവിത്രതയെ

വിശുദ്ധിയുടെ പടവുകൾ 25

ഹവ്വയ്ക്കും അതുവഴി ആദത്തിനും വിശുദ്ധി നഷ്ടപ്പെടാനിടയായത് അനുസരണക്കേടു കൊണ്ടായിരുന്നു. ആദിമാതാപിതാക്കളിലൂടെ നമുക്കു നഷ്ടപ്പെട്ട വിശുദ്ധിയും അതിൻറെ നേരിട്ടുള്ള ഫലമായ ദൈവികസഹവാസവും നമുക്കു തിരികെ നേടിത്തന്നതു

വിശുദ്ധിയുടെ പടവുകൾ 24

പർവതങ്ങളിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും? എനിക്കു സഹായം കർത്താവിൽ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന്' (സങ്കീ 121:1-2). സഹായം ആവശ്യമായി വന്നപ്പോൾ