വിശുദ്ധിയുടെ പടവുകൾ 21

ശരീരത്തെ മാത്രം കൊല്ലാൻ കഴിവുള്ളവരെ ഭയപ്പെടുന്നുവെങ്കിൽ നാം വിശുദ്ധരല്ല; ക്രിസ്ത്യാനികൾ പോലുമല്ല. കർത്താവീശോമിശിഹാ നമ്മെ പഠിപ്പിച്ചതു ശരീരത്തെ മാത്രം കൊല്ലാൻ കഴിയുന്നവരെയല്ല, മറിച്ച് മരണശേഷം ശരീരത്തെയും ആത്മാവിനെയും ഒരുമിച്ച്

വിശുദ്ധിയുടെ പടവുകൾ 20

ജിജ്ഞാസ മനുഷ്യനു സഹജമാണ്. നമുക്ക് ചുറ്റും എന്തു നടക്കുന്നു എന്നറിയാതെ നമ്മിൽ പലർക്കും ഉറക്കം വരില്ല. എന്നാൽ ക്രിസ്ത്യാനി എല്ലാം അറിയേണ്ടവനല്ല. അറിയേണ്ടതു മാത്രം അറിയുകയും ആവശ്യമില്ലാത്തത്

വിശുദ്ധിയുടെ പടവുകൾ 19

വിശുദ്ധി എന്നാൽ അനുദിനം നടത്തേണ്ട ഒരു തെരഞ്ഞെടുപ്പിൻറെ ജീവിതമാണ്. ജീവനോ മരണമോ ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുമ്പോൾ വിശുദ്ധർ എപ്പോഴും ജീവൻറെ പക്ഷത്തു നിന്നു. ' ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാൻ നിൻറെ

വിശുദ്ധിയുടെ പടവുകൾ 18

'ഞാൻ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്' (1 കൊറി 13:1). തൻറെ ജീവിതം അങ്ങനെ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ

വിശുദ്ധിയുടെ പടവുകൾ – 17

പ്രലോഭനങ്ങളെ എങ്ങനെയാണു നേരിടുന്നത് എന്നതിലാണ് ഒരു സാധാരണ മനുഷ്യനും വിശുദ്ധനും തമ്മിലുള്ള വ്യത്യാസം ഏറ്റവുമധികം പ്രകടമാകുന്നത്. ഓരോ നിമിഷവും തങ്ങൾ പ്രലോഭനത്തിൽ വീണുപോയേക്കുമോ എന്നു ഭയപ്പെട്ടു ജീവിക്കുന്ന

വിശുദ്ധിയുടെ പടവുകൾ – 16

നമ്മുടെ പ്രാർഥനകളിലെ മുഖ്യ വിഷയം പലപ്പോഴും നമ്മുടെ ആവശ്യങ്ങൾ തന്നെയായിരിക്കും. ഭൗതിക നേട്ടങ്ങൾക്കുവേണ്ടിയോ രോഗസൗഖ്യത്തിനുവേണ്ടിയോ ഒക്കെയുള്ള പ്രാർഥനകൾ നമുക്കു സുപരിചിതമാണല്ലോ. മറ്റുളളവർക്കുവേണ്ടിയുള്ള പ്രാർഥന

വിശുദ്ധിയുടെ പടവുകൾ – 15

തങ്ങൾ ഏറ്റെടുത്തിരിക്കുന്ന ഭാരമേറിയ കുരിശുകൾ താങ്ങാനുള്ള ശക്തി വിശുദ്ധർക്ക് എവിടെ നിന്നാണു ലഭിക്കുന്നത്? തീർച്ചയായും അതു കുരിശുവഹിച്ച കർത്താവിൽ നിന്നു തന്നെയാണ്. 'അവിടുത്തെ നോക്കിയവർ

വിശുദ്ധിയുടെ പടവുകൾ – 14

'ജഡികരായി ജീവിക്കുന്നെങ്കിൽ നിങ്ങൾ തീർച്ചയായും മരിക്കും. എന്നാൽ ശരീരത്തിൻറെ പ്രവണതകളെ ആത്മാവിനാൽ നിഹനിക്കുന്നുവെങ്കിൽ നിങ്ങൾ ജീവിക്കും' ( റോമാ 8:13). ശരീരത്തിൻറെ പ്രവണതകളെ ആത്മാവിൻറെ ശക്തിയാൽ കീഴടക്കിയവരെയാണു നാം

വിശുദ്ധിയുടെ പടവുകൾ – 13

എങ്ങനെയാണ് വിശുദ്ധർ ജനിക്കുന്നത്? വിശുദ്ധരുമായുള്ള സമ്പർക്കമാണ് ഒരു വ്യക്തിയെ വിശുദ്ധിയിലേക്കു നയിക്കുന്ന ഒരു പ്രധാന ഘടകം. അതു ചിലപ്പോൾ നേരിട്ടാകാം. ചിലപ്പോൾ മറ്റൊരാൾ പറഞ്ഞുകേട്ട അറിവിലൂടെയാകാം. പലപ്പോഴും വിശുദ്ധരുടെ

പരിശുദ്ധ ദൈവമാതാവിന്റെ തിരുവചന ജപമാല

(ജപമാലയിലെ ഓരോ ദിവ്യരഹസ്യത്തിലും അതിനോടനുബന്ധിച്ചുള്ള 10 ബൈബിൾ വചനങ്ങൾ കൂടി പറഞ്ഞുകൊണ്ട് ചൊല്ലുന്ന ജപമാലയാണ് തിരുവചന ജപമാല അഥവാ തിരുവചനക്കൊന്ത എന്നറിയപ്പെടുന്നത്. വചനം പറഞ്ഞ് ജപമാല ചൊല്ലുമ്പോൾ അതു വലിയ അത്മീയ സന്തോഷത്തിനും