കത്തി ജ്വലിക്കുന്ന പുസ്തകം

കത്തി ജ്വലിക്കുന്ന പുസ്‌തകം! വിശുദ്ധഗ്രന്ഥം അങ്ങനെ ഒന്നാണ്. ബൈബിളിലെ വാക്കുകൾ സ്വയം ജ്വലിക്കുന്നവയാണ്. ഉണ്ടാകട്ടെ എന്ന ഒറ്റ വാക്കുകൊണ്ട് ആകാശവും ഭൂമിയും ദൃശ്യവും അദൃശ്യവുമായ എല്ലാം സൃഷ്ടിച്ചവൻറെ വാക്കുകളാണവ.

ബാലപാഠങ്ങൾ

ഹെബ്രായലേഖകൻ ഇപ്രകാരം എഴുതുന്നു; 'ഇതിനകം നിങ്ങളെല്ലാം പ്രബോധകരാകേണ്ടിയിരുന്നവരാണ്. പക്ഷേ ദൈവവചനത്തിൻറെ പ്രഥമപാഠങ്ങൾ പോലും നിങ്ങളെ വീണ്ടും പഠിപ്പിക്കാൻ ഒരാൾ ആവശ്യമായിരിക്കുന്നു' (ഹെബ്രാ. 5:12). ഇതെഴുതിയിട്ട് ഇരുപതു നൂറ്റാണ്ടുകൾ

തിരികല്ലു കെട്ടി കടലിലേക്ക് …

വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകും (ജ്ഞാനം 6:10). എന്നാൽ വിശുദ്ധമായവ അശുദ്ധിയോടെ ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്നവരുടെ എണ്ണം പെരുകുകയാണ്. വിശുദ്ധസ്ഥലമായ ദൈവാലയത്തിൽ എങ്ങനെ പെരുമാറണം എന്ന

ഉണർന്നിരിക്കേണ്ട സമയം

നിങ്ങൾ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാ സമയവും ആത്മാവിൽ പ്രാർത്ഥനാനിരതരായിരിക്കുവിൻ. അവിശ്രാന്തം ഉണർന്നിരുന്ന് എല്ലാ വിശുദ്ധർക്കും വേണ്ടി പ്രാർഥിക്കുവിൻ' (എഫേ 6:18). എഫേസോസിലെ സഭയോടു പൗലോസ്

അവശിഷ്ട സഭ

ഭാവിയിലെ സഭ അവശിഷ്ടസഭയായിരിക്കും. അവശിഷ്ടസഭ എന്ന പേരു കേൾക്കുമ്പോൾ തന്നെ മുന്നോട്ടു വായിക്കേണ്ട എന്നു ചിന്തിക്കുന്ന അനേകർ ഉണ്ടാകുമെന്നറിയാം. അതിന് അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അവശിഷ്ടസഭ എന്നത് ഏതോ

ജ്ഞാനികളുടെ ക്രിസ്മസ്

ദീർഘമായ ഒരു കാത്തിരിപ്പിൻറെ അവസാനമാണു ക്രിസ്‌മസ്‌. നീണ്ടതും ക്ലേശകരവുമായ ഒരു യാത്രയുടെ അവസാനം നമുക്കു ലഭിക്കുന്ന സൗഭാഗ്യമാണു ക്രിസ്തുദർശനം. യഥാർത്ഥത്തിൽ ക്രിസ്‌മസ്‌ എന്നതു ക്രിസ്തു ജനിച്ച ദിവസമല്ല, നാം ക്രിസ്തുവിനെ

ജ്ഞാനികളുടെ ക്രിസ്മസ്

ദീർഘമായ ഒരു കാത്തിരിപ്പിൻറെ അവസാനമാണു ക്രിസ്‌മസ്‌. നീണ്ടതും ക്ലേശകരവുമായ ഒരു യാത്രയുടെ അവസാനം നമുക്കു ലഭിക്കുന്ന സൗഭാഗ്യമാണു ക്രിസ്തുദർശനം. യഥാർത്ഥത്തിൽ ക്രിസ്‌മസ്‌ എന്നതു ക്രിസ്തു ജനിച്ച ദിവസമല്ല, നാം ക്രിസ്തുവിനെ

പൂക്കാത്ത അത്തിമരത്തിൻറെ ചുവട്ടിലെ ക്രിസ്മസ്

അത്തിമരവും മുന്തിരിയും ഒലിവും ഇസ്രായേൽ ജനത്തിന് അത്രമേൽ പ്രിയപ്പെട്ടതായിരുന്നതിനാൽ അവ ഫലം തരാത്ത നാളുകളെക്കുറിച്ച് അവർ ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. എന്നിട്ടും ഹബക്കൂക്ക് പ്രവാചകൻ

നഗരകവാടത്തിൽ ലജ്ജിക്കേണ്ടിവരുന്നവർ

അങ്ങനെ ഒരു കൂട്ടരുണ്ട്. നഗരകവാടത്തിങ്കൽ വച്ചു ശത്രുക്കളെ നേരിടേണ്ടിവരുമ്പോൾ ലജ്ജിക്കാൻ വിധിക്കപ്പെട്ടവർ! ഇന്നത്തെ കേരളത്തിലെ ക്രിസ്ത്യാനിയുടെ അവസ്ഥ അതു തന്നെയാണ്. ശത്രുക്കളെ നേരിടാൻ കഴിവില്ലാതെ തലകുനിച്ചു നിൽക്കുന്ന

അരുത്, സ്പർശിക്കരുത് !

‘ആകയാൽ നിങ്ങൾ അവരെ വിട്ട്‌ ഇറങ്ങിവരികയും അവരിൽ നിന്നു വേർപിരിയുകയും ചെയ്യുവിൻ എന്നു കർത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങൾ തൊടുകയുമരുത്; അപ്പോൾ ഞാൻ നിങ്ങളെ സ്വീകരിക്കും; ഞാൻ നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു