MARIAN APPARITONS

മറിയം നിത്യകന്യക

' അതിനാൽ കർത്താവ് തന്നെ നിനക്ക് അടയാളം തരും. യുവതി ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും' (ഏശയ്യാ 7:14). ഇവിടെ യുവതി എന്നു വിവർത്തനം ചെയ്തിരിക്കുന്ന പദത്തിൻറെ മൂലരൂപത്തിനു കന്യക എന്നും അർത്ഥമുണ്ട്. ആധികാരികമായ ഗ്രീക്ക് വിവർത്തനങ്ങളിലും പെശീത്ത ബൈബിളിലും
Read More...

MARIAN APPARITONS

സ്വർഗം നൽകിയ അടയാളം

'സ്വർഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം' (വെളി 12:1). അങ്ങനെയൊരു

ഫാത്തിമയിൽ പരിശുദ്ധ അമ്മ നൽകിയ വാഗ്ദാനം

ഫാത്തിമയിൽ പരിശുദ്ധ അമ്മ നൽകിയ വാഗ്ദാനം : തുടർച്ചയായ അഞ്ച് ആദ്യശനിയാഴ്ചകൾ ആചരിക്കുന്ന കത്തോലിക്കർക്കു സ്വർഗത്തിലെത്താനാവശ്യമായ എല്ലാ കൃപകളും നൽകപ്പെടും ലോകത്തിൽ ഇനി വരാനിരിക്കുന്നതു യുദ്ധമോ അതോ സമാധാനമോ

പരിശുദ്ധ അമ്മയുടെ വിശേഷണങ്ങൾ – ലുത്തിനിയ

പരിശുദ്ധ മറിയമേ പരിശുദ്ധ അമ്മയുടെ വണക്കമാസം എന്ന മരിയൻ ഭക്തി കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ പൗരാണിക കാലം മുതൽ തന്നെ നിലവിലിരുന്ന ഒന്നാണ്. ഇടക്കാലത്ത് മാന്ദ്യം സംഭവിച്ചെങ്കിലും ഇപ്പോൾ മരിയഭക്തിയിൽ പുതിയൊരു ഉണർവ്

അമ്മ പറയുന്നു

നമ്മുടെയും സഭയുടെയും അമ്മയായ പരിശുദ്ധ കന്യകാമറിയം ഈ നാളുകളിൽ അനേകസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നതായി നമുക്കറിയാം. പരിശുദ്ധ കന്യകയുടെ പ്രത്യക്ഷീകരണങ്ങളുടെ എണ്ണം ഈ കാലഘട്ടത്തിൽ വർധിക്കുന്നതു മാനവരാശിക്കുള്ള വലിയ

ഓ എൻറെ ഈശോയേ

'ഓ എൻറെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ, നരകാഗ്നിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്കാനയിക്കണമേ'. ഈ പ്രാർത്ഥന

ഗ്വാഡലൂപ്പയിലെ അമ്മ

വർഷം 1325. സ്‌പെയിനിലെ ഒരു ചെറുഗ്രാമത്തിലെ ഒരു കർഷകനു പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ ഇപ്രകാരം പറഞ്ഞു. "പോയി വൈദികരെ വിളിച്ചുകൊണ്ടുവന്നു ഒരു രൂപം കണ്ടെടുക്കുവാനായി നിൻറെ വയലിൽ കുഴിക്കുവാൻ പറയുക".

നാൽപതു വർഷങ്ങൾ

നാൽപത് എന്ന സംഖ്യ വിശുദ്ധഗ്രന്ഥത്തിൽ അനേകം തവണ ആവർത്തിക്കപ്പെടുന്ന ഒന്നാണ്. ഇസ്രായേൽക്കാർ മരുഭൂമിയിലൂടെ യാത്ര ചെയ്ത നാൽപതു വർഷം മുതൽ, മോശ ദൈവസന്നിധിയിൽ പ്രാർഥനയിൽ ചെലവഴിച്ച നാൽപതു ദിവസവും, യോനാ പ്രവാചകനിലൂടെ നിനെവേയ്ക്ക് അനുതപിക്കാൻ

സർവ ജനപദങ്ങളുടെയും നാഥ

'ക്രിസ്തുനാഥാ, പിതാവിൻറെ പുത്രാ, അങ്ങയുടെ അരൂപിയെ ഇപ്പോൾ ഭൂമിയിലേക്ക് അയയ്ക്കണമേ. എല്ലാ ജനപദങ്ങളുടെയും ഹൃദയത്തിൽ പരിശുദ്ധാത്മാവു വസിക്കട്ടെ. അതുവഴി ധാർമ്മികാധപതനം, ദുരന്തങ്ങൾ, യുദ്ധം ഇവയിൽ നിന്നും

ലാസലെറ്റിലെ അമ്മ

ഒന്നേമുക്കാൽ നൂറ്റാണ്ടു മുൻപ്, കൃത്യമായി പറഞ്ഞാൽ 1846 സെപ്‌റ്റംബർ 19 നായിരുന്നു ഫ്രാൻസിലെ ലാസലെറ്റ് എന്ന കൊച്ചുഗ്രാമത്തിൽ Maximin Giraud, Melanie Calvat എന്നീ രണ്ടു കുട്ടികൾക്ക് പരിശുദ്ധ കന്യക

അക്കിത്തയിലെ മരിയൻ പ്രത്യക്ഷീകരണം

ജപ്പാനിലെ അക്കിത്തയിൽ പരിശുദ്ധ അമ്മ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1973 ലാണ്. അമ്മയെ കാണാനുള്ള അനുഗ്രഹം ലഭിച്ചതോ ആഗ്നസ് സസഗാവ എന്ന കന്യാസ്‌ത്രീയ്‌ക്കും. സിസ്റ്റർ ആഗ്നസ് സസഗാവ

ഗരബന്ദാളിലെ അമ്മ

വടക്കൻ സ്പെയിനിലെ കാൻറെബ്രിയ പ്രവിശ്യയിലെ സാൻ സെബാസ്റ്റ്യൻ ദെ ഗരബന്ദാൾ എന്ന കൊച്ചുഗ്രാമത്തിലാണു മേരി ലോലി, ജസീന്ത, മേരി ക്രൂസ്, കൊഞ്ചിത്ത എന്നീ നാലു കുട്ടികൾക്ക്

പരിശുദ്ധ കർമ്മല മാതാവ്

ഏലിയാ പ്രവാചകൻ തപസ്സനുഷ്ഠിക്കുകയും ബാലിൻറെ പ്രവാചകരെ തോൽപിച്ച് ഇസ്രായേലിൽ സത്യദൈവവിശ്വാസം തിരികെക്കൊണ്ടുവരികയും ചെയ്ത സ്ഥലമാണു കാർമ്മൽ മല. ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ ക്രൈസ്തവ സന്യാസികൾ ഏകാന്തതയിൽ

പരിശുദ്ധ അമ്മയുടെ ലൂർദ്ദിലെ പ്രത്യക്ഷീകരണം.

ആധുനിക കാലഘട്ടത്തിലെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷീകരണങ്ങളിൽ രണ്ടാമത്തേതാണ് ഫ്രാൻസിലെ ലൂർദ്ദിലേത്. (ഫ്രാൻസിലെ തന്നെ ലാസലേറ്റിൽ 1846ൽ മാതാവു പ്രത്യക്ഷപ്പെട്ടിരുന്നു). ഫ്രാൻസിൻറെ തെക്കുവശത്തു സ്പെയിനിൻ്റെ

വിമലഹൃദയം അഭയകേന്ദ്രം

'അമ്മ ഫാത്തിമയിൽ മൂന്നു ഇടയക്കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടു സന്ദേശങ്ങൾ നൽകിയിട്ട് ഒരു നൂറ്റാണ്ടു പിന്നിട്ടുകഴിഞ്ഞു. ഫാത്തിമയിലേക്ക് വീണ്ടും തിരിഞ്ഞുനോക്കേണ്ട സമയമാണിത്. 'അമ്മ അവിടെ പറഞ്ഞ

ജപ്പാനിൽ നിന്നൊരു സ്വരം

പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെട്ട ലൂർദ്, ലാസലേറ്റ്, ഫാത്തിമ എന്നിവ പോലെതന്നെ അക്കിത്ത എന്ന പേരും നമ്മിൽ പലർക്കും സുപരിചിതമാണ്. എന്നാൽ അവയിൽ നിന്നൊക്കെ അക്കിത്തയെ വ്യത്യസ്തമാക്കുന്നത് ആദ്യത്തെ സന്ദേശങ്ങൾ

നല്ല മാതാവേ, മരിയേ …..

അമ്മ നൂറ്റാണ്ടുകൾക്കു പിറകിൽനിന്നാണു സംസാരിക്കുന്നത്. എന്നാൽ ആ സന്ദേശങ്ങൾ നമ്മുടെ ഈ നാളുകളിലേക്കു വേണ്ടിയുളളവയാണ്. പതിനേഴാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ഇക്വഡോറിലെ ക്വിറ്റോയിൽ വച്ചു പരിശുദ്ധ അമ്മ

രണ്ടു തൂണുകൾ

ക്രിസ്ത്യാനികളുടെ സഹായം എന്നാൽ പരിശുദ്ധ മറിയം ആണെന്നു നമുക്കറിയാം. വിശ്വാസികളുടെ രക്ഷ എന്നതു പരിശുദ്ധ കുർബാനയുമാണ്. എന്തുകൊണ്ടാണു പരസ്പരബന്ധമില്ലാത്ത ഈ രണ്ടു കാര്യങ്ങളും ഒരുമിച്ചുചേർത്തു

റോസാ മിസ്റ്റിക്കാ

ഇറ്റലിയിലെ ലൊംബാർഡി, ഇവിടെവച്ചായിരുന്നു ലോകത്തിൽ പെരുകിവരുന്ന പാപത്തെക്കുറിച്ചും ദൈവവിളികൾ ഉപേക്ഷിച്ചുപോകുന്ന വൈദികരെക്കുറിച്ചും വൈദികരിലും സമർപ്പിതരിലും വ്യാപകമാവുന്ന തിന്മയുടെ സ്വാധീനത്തെക്കുറിച്ചും വിശ്വാസം തന്നെ ഉപേക്ഷിച്ച്