Browsing Category

ARTICLES

കർത്താവിൻറെ സമയം

എല്ലാറ്റിനും സമയമുണ്ട്. ആകാശത്തിൻ കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്. (ജ്ഞാനം 3:1). ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പിതാവായ ദൈവം കാലത്തിൻറെ തികവിലാണു തൻറെ

കരുണയുടെ സങ്കീർത്തനം

'സ്വർഗത്തിൽ വാഴുന്നവനേ, അങ്ങയിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു. ദാസന്മാരുടെ കണ്ണുകൾ യജമാനൻറെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകൾ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കർത്താവിനു ഞങ്ങളുടെ മേൽ കരുണ തോന്നുവോളം ഞങ്ങളുടെ

ഉയർത്തിപ്പിടിച്ച കരങ്ങൾ

പകലന്തിയോളം കരങ്ങൾ ഉയർത്തിപ്പിടിച്ച ഒരാളെക്കുറിച്ചു പുറപ്പാടിൻറെ പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്. അമലേക്യരുമായുള്ള യുദ്ധമാണു സന്ദർഭം. സൈന്യത്തെ യുദ്ധത്തിനയച്ച ശേഷം മോശ ദൈവത്തിൻറെ വടിയും

ദൈവകരുണ, ദൈവദാനം

വിശുദ്ധഗ്രന്ഥം തുടങ്ങുന്നതുതന്നെ പിതാവായ ദൈവത്തിൻറെ അളവറ്റ കരുണയുടെ കഥ പറഞ്ഞുകൊണ്ടാണ്. മനുഷ്യന് നിത്യകാലം ഏദൻ തോട്ടത്തിൽ ജീവിക്കാം എന്നുള്ള വാഗ്ദാനത്തിനപ്പുറം ദൈവത്തിൻറെ കരുണയ്ക്ക് മറ്റെന്തു തെളിവാണ്

കുരിശിൻറെ വചനം

കുരിശിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ മാറ്റിക്കുറിച്ച യേശുവിനെപ്പോലെ തന്നെ കുരിശും അന്നു മുതൽ ഇന്നുവരെയും ഇടർച്ചയുടെ ചിഹ്നമായി തുടരുന്നു. അവൻ 'വിവാദവിഷയമായ അടയാളമായിരിക്കാൻ' (ലൂക്കാ 2:34) വേണ്ടി

തീർഥാടകൻറെ ഗാനം

'തീർഥാടകനായ ഞാൻ പാർക്കുന്നിടത്ത് അങ്ങയുടെ പ്രമാണങ്ങളായിരുന്നു എൻറെ ഗാനം' (സങ്കീ. 119:54). ഭൂമിയിൽ താൻ ഒരു പരദേശിയാണെന്ന് (സങ്കീ 119:19) ഉത്തമവിശ്വാസമുണ്ടായിരുന്ന സങ്കീർത്തകൻ തൻറെ തീർഥാടനത്തിൻറെ നാളുകളിൽ തനിക്കായി

വിശുദ്ധ ശരീരങ്ങൾ

വിശുദ്ധവും അശുദ്ധവും തമ്മിലുള്ള അന്തരം മറ്റാരും മനസിലാക്കിയില്ലെങ്കിലും ക്രിസ്ത്യാനി മനസിലാക്കണം. കാരണം അത് അവൻറെ നിത്യജീവനെ ബാധിക്കുന്ന കാര്യമാണ്. നീതിയും അനീതിയും തമ്മിലും, പ്രകാശവും അന്ധകാരവും തമ്മിലും ഒരു ബന്ധവുമില്ലാത്തതുപോലെ തന്നെ (

നിറഞ്ഞ വലകൾ

രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടാതെ നിരാശരായി തിരിച്ചുവന്ന ഏഴു പേരെക്കുറിച്ചു നാം സുവിശേഷത്തിൽ വായിക്കുന്നുണ്ട്. ആ ഏഴു പേരിൽ ശിമയോൻ പത്രോസും സെബദിയുടെ പുത്രന്മാരും തോമസും ഒക്കെ ഉണ്ടായിരുന്നു. ഇടതും

നിൻറെ വാക്കുകളാൽ….

ഒരു കഥ പറഞ്ഞുകൊണ്ടു തുടങ്ങാം. ഒരിടത്ത് ഒരു കഴുതയും ഒരു കുതിരയും ഉണ്ടായിരുന്നു. കൂട്ടുകാരായ അവർ ഒരുമിച്ചു മേഞ്ഞുകൊണ്ടിരുന്നപ്പോൾ കഴുതയ്ക്കു പെട്ടെന്ന് ഒരു ബോധോദയം ഉണ്ടായി. തങ്ങൾ തിന്നുന്ന പുല്ലിൻറെ നിറം ചുവപ്പാണ്.

കത്തി ജ്വലിക്കുന്ന പുസ്തകം

കത്തി ജ്വലിക്കുന്ന പുസ്‌തകം! വിശുദ്ധഗ്രന്ഥം അങ്ങനെ ഒന്നാണ്. ബൈബിളിലെ വാക്കുകൾ സ്വയം ജ്വലിക്കുന്നവയാണ്. ഉണ്ടാകട്ടെ എന്ന ഒറ്റ വാക്കുകൊണ്ട് ആകാശവും ഭൂമിയും ദൃശ്യവും അദൃശ്യവുമായ എല്ലാം സൃഷ്ടിച്ചവൻറെ വാക്കുകളാണവ.