Browsing Category

ARTICLES

എനിക്കു സഹായം എവിടെ നിന്നു വരും?

'നിൽക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ' (1 കൊറി 10:12) എന്നു പൗലോസ് ശ്ലീഹാ മുന്നറിയിപ്പു നൽകിയ ഒരു കാലം ഓർമ്മയുണ്ടോ? നാം ജീവിക്കുന്ന ഈ കാലഘട്ടം അങ്ങനെയൊരു മുൻകരുതൽ എടുക്കാൻ നമ്മെ

രക്തസാക്ഷികൾ

രക്തത്തിനു വില പറയാമോ? നിഷ്കളങ്കരക്തത്തെ ഒറ്റിക്കൊടുത്തതിനു കിട്ടിയ മുപ്പതു വെള്ളിക്കാശ് ദൈവാലയത്തിൻറെ ഭണ്ഡാരത്തിൽ ഇടാൻ പാടില്ല എന്നു തീരുമാനിച്ചത് ആ പണം കൊടുത്തവർ തന്നെയാണ്. നിഷ്കളങ്കരക്തത്തിനു ദൈവം

ജീവജലത്തിൻറെ അരുവികൾ

'ആത്മാവാണു ജീവൻ നൽകുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല' (യോഹ 6:63) എന്നു പറഞ്ഞ യേശു പിന്നീടൊരിക്കൽ പറഞ്ഞു. 'എന്നിൽ വിശ്വസിക്കുന്നവൻറെ ഹൃദയത്തിൽ നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിൻറെ അരുവികൾ

കാത്തിരിപ്പിൻറെ സുവിശേഷം

നാം രക്ഷ പ്രാപിക്കുന്നത് എങ്ങനെയാണ്? പൗലോസ് ശ്ലീഹാ പറയുന്നതു പ്രത്യാശയിലാണു നാം രക്ഷ പ്രാപിക്കുന്നതെന്നാണ്. 'ഈ പ്രത്യാശയിലാണു നാം രക്ഷ പ്രാപിക്കുന്നത്. കണ്ടുകഴിഞ്ഞാൽ പിന്നെ പ്രത്യാശ പ്രത്യാശയല്ല. താൻ

കർത്താവിൻറെ സമയം

എല്ലാറ്റിനും സമയമുണ്ട്. ആകാശത്തിൻ കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്. (ജ്ഞാനം 3:1). ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പിതാവായ ദൈവം കാലത്തിൻറെ തികവിലാണു തൻറെ

കരുണയുടെ സങ്കീർത്തനം

'സ്വർഗത്തിൽ വാഴുന്നവനേ, അങ്ങയിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു. ദാസന്മാരുടെ കണ്ണുകൾ യജമാനൻറെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകൾ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കർത്താവിനു ഞങ്ങളുടെ മേൽ കരുണ തോന്നുവോളം ഞങ്ങളുടെ

ഉയർത്തിപ്പിടിച്ച കരങ്ങൾ

പകലന്തിയോളം കരങ്ങൾ ഉയർത്തിപ്പിടിച്ച ഒരാളെക്കുറിച്ചു പുറപ്പാടിൻറെ പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്. അമലേക്യരുമായുള്ള യുദ്ധമാണു സന്ദർഭം. സൈന്യത്തെ യുദ്ധത്തിനയച്ച ശേഷം മോശ ദൈവത്തിൻറെ വടിയും

ദൈവകരുണ, ദൈവദാനം

വിശുദ്ധഗ്രന്ഥം തുടങ്ങുന്നതുതന്നെ പിതാവായ ദൈവത്തിൻറെ അളവറ്റ കരുണയുടെ കഥ പറഞ്ഞുകൊണ്ടാണ്. മനുഷ്യന് നിത്യകാലം ഏദൻ തോട്ടത്തിൽ ജീവിക്കാം എന്നുള്ള വാഗ്ദാനത്തിനപ്പുറം ദൈവത്തിൻറെ കരുണയ്ക്ക് മറ്റെന്തു തെളിവാണ്

കുരിശിൻറെ വചനം

കുരിശിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ മാറ്റിക്കുറിച്ച യേശുവിനെപ്പോലെ തന്നെ കുരിശും അന്നു മുതൽ ഇന്നുവരെയും ഇടർച്ചയുടെ ചിഹ്നമായി തുടരുന്നു. അവൻ 'വിവാദവിഷയമായ അടയാളമായിരിക്കാൻ' (ലൂക്കാ 2:34) വേണ്ടി

തീർഥാടകൻറെ ഗാനം

'തീർഥാടകനായ ഞാൻ പാർക്കുന്നിടത്ത് അങ്ങയുടെ പ്രമാണങ്ങളായിരുന്നു എൻറെ ഗാനം' (സങ്കീ. 119:54). ഭൂമിയിൽ താൻ ഒരു പരദേശിയാണെന്ന് (സങ്കീ 119:19) ഉത്തമവിശ്വാസമുണ്ടായിരുന്ന സങ്കീർത്തകൻ തൻറെ തീർഥാടനത്തിൻറെ നാളുകളിൽ തനിക്കായി