Browsing Category

ARTICLES

എനിക്കായ് എൻറെ യേശു

‘എനിക്കായ് എൻറെ ദൈവം ഏകജാതനെ നൽകി, എനിക്കായ് എൻറെ യേശു പരിഹാരബലിയായി!’ എന്തായിരുന്നു യേശുവിൻറെ പീഡനം? ഗെത് സമെനിലെ രക്തം വിയർത്തുള്ള പ്രാർഥനയോ, ശിഷ്യൻറെ ഒറ്റിക്കൊടുക്കലോ, ചമ്മട്ടിയടിയോ, മുൾക്കിരീടമോ,

അനുസരണം കൃപയാണ്

വിശുദ്ധ ജോൺ മരിയ വിയാനിയുടെ ജന്മശതാബ്ദിവേളയിൽ (1959) ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ ഇങ്ങനെ എഴുതി. 'ഒരു വൈദികൻ ഒരിക്കലും തനിക്കുവേണ്ടിത്തന്നെ ജീവിക്കേണ്ടവനല്ല. മറ്റുളളവരോടുള്ള സ്നേഹത്താൽ ജ്വലിക്കേണ്ടവനാണ് അവൻ.

അമ്മയ്ക്കു മുൻപേ

പഴയനിയമം അവസാനിക്കുന്നതു മലാക്കി പ്രവാചകൻറെ പുസ്തകത്തോടെയാണ്. നീതിസൂര്യനായ യേശുവിൻറെ ജനനത്തെക്കുറിച്ചും (മലാക്കി 4:2) കർത്താവിൻറെ മുന്നോടിയായി എലിയായുടെ ചൈതന്യത്തോടെ വരുന്ന സ്നാപകയോഹന്നാനെക്കുറിച്ചും

ദൈവികപുണ്യങ്ങളുടെ വിളനിലം

പരിശുദ്ധ കന്യകാമറിയം  ദൈവികപുണ്യങ്ങളുടെ വിളനിലമാണ്.  അഗാധമായ എളിമ, സജീവവിശ്വാസം, അന്ധമായ അനുസരണം, നിരന്തരമായ മാനസികപ്രാർത്ഥന,  സ്യയം പരിത്യാഗം, അമേയമായ സ്നേഹം, വീരോചിതമായ ക്ഷമ, മാലാഖയ്ക്കടുത്ത മാധുര്യം, ദൈവികജ്ഞാനം, ദൈവികപരിശുദ്ധി  

ഉണങ്ങാത്ത മുറിവുകൾ

മുറിവുകൾ ഉണ്ടാവുക എന്നതു സർവസാധാരണമായ കാര്യമാണ്. മുറിവുകൾ കാലാന്തരത്തിൽ ഉണങ്ങും എന്നതും പ്രകൃതിനിയമമാണ്.ചില മുറിവുകൾ മരുന്നു കൂടാതെതന്നെ സുഖപ്പെടും. എന്നാൽ ചില മുറിവുകൾക്ക് ഔഷധപ്രയോഗം

വിശുദ്ധിയിലേക്കുള്ള ദൂരം

ആകയാൽ സഹോദരരേ, ദൈവത്തിൻറെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ യഥാർഥമായ ആരാധന

എനിക്കു സഹായം എവിടെ നിന്നു വരും?

'നിൽക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ' (1 കൊറി 10:12) എന്നു പൗലോസ് ശ്ലീഹാ മുന്നറിയിപ്പു നൽകിയ ഒരു കാലം ഓർമ്മയുണ്ടോ? നാം ജീവിക്കുന്ന ഈ കാലഘട്ടം അങ്ങനെയൊരു മുൻകരുതൽ എടുക്കാൻ നമ്മെ

രക്തസാക്ഷികൾ

രക്തത്തിനു വില പറയാമോ? നിഷ്കളങ്കരക്തത്തെ ഒറ്റിക്കൊടുത്തതിനു കിട്ടിയ മുപ്പതു വെള്ളിക്കാശ് ദൈവാലയത്തിൻറെ ഭണ്ഡാരത്തിൽ ഇടാൻ പാടില്ല എന്നു തീരുമാനിച്ചത് ആ പണം കൊടുത്തവർ തന്നെയാണ്. നിഷ്കളങ്കരക്തത്തിനു ദൈവം

ജീവജലത്തിൻറെ അരുവികൾ

'ആത്മാവാണു ജീവൻ നൽകുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല' (യോഹ 6:63) എന്നു പറഞ്ഞ യേശു പിന്നീടൊരിക്കൽ പറഞ്ഞു. 'എന്നിൽ വിശ്വസിക്കുന്നവൻറെ ഹൃദയത്തിൽ നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിൻറെ അരുവികൾ

കാത്തിരിപ്പിൻറെ സുവിശേഷം

നാം രക്ഷ പ്രാപിക്കുന്നത് എങ്ങനെയാണ്? പൗലോസ് ശ്ലീഹാ പറയുന്നതു പ്രത്യാശയിലാണു നാം രക്ഷ പ്രാപിക്കുന്നതെന്നാണ്. 'ഈ പ്രത്യാശയിലാണു നാം രക്ഷ പ്രാപിക്കുന്നത്. കണ്ടുകഴിഞ്ഞാൽ പിന്നെ പ്രത്യാശ പ്രത്യാശയല്ല. താൻ