Browsing Category

ARTICLES

അവസാനം ശേഷിക്കുന്നത്….!

രക്ഷാകരചരിത്രം തെരഞ്ഞെടുപ്പിൻറെയും അതോടൊപ്പം തന്നെ തിരസ്കരണത്തിൻറെയും ചരിത്രമാണ്. അബ്രാഹത്തെ ദൈവം തെരഞ്ഞെടുത്തു, ഇസഹാക്കിനെ അനുഗ്രഹിച്ചു, യാക്കോബിനെ അനുഗ്രഹിച്ചു. മോശയെ തെരഞ്ഞെടുത്തു. ദൈവാലയത്തിൽ ഉറങ്ങിക്കിടന്നിരുന്ന സാമുവലിനെ

സ്വർഗം നൽകിയ അടയാളം

'സ്വർഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം' (വെളി 12:1). അങ്ങനെയൊരു

ഒരുക്കത്തിൻറെ നാളുകൾ 

'കർത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം സ്വർഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവൻ ദൈവത്തിൻറെ വലതുഭാഗത്ത് ഉപവിഷ്ടനായി' (മർക്കോസ് 16:19). ഉത്ഥാനം മുതൽ സ്വർഗാരോഹണം വരെയുള്ള നാൽപതു നാളുകളിൽ യേശു

ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല 

ഈ വാക്കുകൾ എവിടെയെങ്കിലും വായിച്ചതായി ഓർക്കുന്നുണ്ടോ? കർത്താവായ ദൈവം സ്വന്തം ജനത്തോടു പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. 'തേനും പാലുമൊഴുകുന്ന നാട്ടിലേക്കു പോകുവിൻ. ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല; വന്നാൽ

കുമ്പസാരത്തിനു ശേഷം ഒരു ആത്മപരിശോധന

നല്ല കുമ്പസാരത്തിനുള്ള അഞ്ചു വ്യവസ്ഥകളിൽ ഒന്നാമത്തേത് 'പാപങ്ങളെല്ലാം ക്രമമായി ഓർക്കുക ' എന്നതാണല്ലോ. അതായതു കുമ്പസാരത്തിൻറെ തുടക്കം തന്നെ ഒരു ആത്മപരിശോധനയിലാണ്.എന്നാൽ അത് ഒരു തുടക്കം മാത്രമാണ്. കൂടുതൽ ഗൗരവത്തോടെ നാം ആത്മപരിശോധന ചെയ്യേണ്ടതു

ദൈവകരുണയുടെ തിരുനാൾ

എല്ലാ പ്രിയപ്പെട്ടവർക്കും ദൈവകരുണയുടെ തിരുനാളിൻറെ ആശംസകൾ നേരുന്നു. ദൈവകരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ലഭിച്ച സന്ദേശങ്ങൾ നമുക്കു സുപരിചിതമാണ്. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ കുമ്പസാരിച്ച്

ഒരു പുത്രൻറെ കഥ

സുവിശേഷത്തിൽ യേശു ഒരു മുന്തിരിത്തോട്ടത്തിൻറെ ഉടമസ്ഥൻറെ ഉപമ പറയുന്നുണ്ട്. താൻ നട്ടുപിടിപ്പിച്ച മുന്തിരിത്തോട്ടം കൃഷിക്കാരെ ഏല്പിച്ചുകൊടുത്തിട്ടു ദൂരേയ്ക്കു പോവുകയും വിളവെടുപ്പിൻറെ കാലമായപ്പോൾ തൻറെ ഓഹരി

വിലക്കപ്പെട്ട പഴത്തേക്കാൾ  ശ്രേഷ്ഠമായ പഴം  

സർപ്പത്തിൻറെ പ്രലോഭനത്തിൽ വീണ ഹവ്വ വിലക്കപ്പെട്ട പഴം കഴിക്കുകയും അത് ആദത്തിനും കൊടുക്കുകയും ചെയ്തതിൻറെ ഫലമായി അവർ രണ്ടുപേരും പറുദീസയിൽ നിന്നു പുറന്തള്ളപ്പെട്ടു. എന്തുകൊണ്ടാണു ദൈവം

അവസാനത്തെ ബസ് 

   ഹെബ്രായർക്കുള്ള ലേഖനത്തിൽ ഏസാവിൻറെ ദുരന്തത്തെക്കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു. 'പിന്നീട് അവകാശം പ്രാപിക്കാൻ ആഗ്രഹിച്ചപ്പോൾ അവൻ തിരസ്കരിക്കപ്പെട്ടുവെന്നു നിങ്ങൾക്കറിയാമല്ലോ. കണ്ണീരോടെ അവൻ അത് ആഗ്രഹിച്ചെങ്കിലും

പ്രവാസകാലത്തെ കച്ചവടം

'ഞാൻ സകല മർത്ത്യരുടെയും ദൈവമായ കർത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?' (ജെറ 32:27). ഈ വചനം നമുക്ക് സുപരിചിതമാണ്. എന്നാൽ അതിൻറെ സന്ദർഭം പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ജെറുസലേമിനെയും യൂദാ, ബഞ്ചമിൻ ദേശങ്ങളെയും