Browsing Category

ARTICLES

എത്ര സമുന്നതം ഇന്നു പുരോഹിതാ ..

തിരുപ്പട്ട ശുശ്രൂഷയുടെ സമയത്തു പാടുന്ന ഈ ഗാനത്തിൻറെ ഈരടികൾ കേൾക്കാത്തവരുണ്ടാകില്ല. എത്ര സമുന്നതം ഇന്നു പുരോഹിതാ, നീ ഭരമേറ്റ വിശിഷ്ടസ്ഥാനം.... മാലാഖമാർ പോലും കൊതിക്കുന്ന ഉന്നതസ്ഥാനമാണത്. ഇതെൻറെ ശരീരമാകുന്നു,

കരുണയുടെ വാതിൽ

യേശുവിനെ കാണാൻ ആഗ്രഹിക്കുന്നവർ അവനെ തേടേണ്ടത് ലോകത്തിൻറെ സുഖഭോഗങ്ങളിലോ ലൗകിക സന്തോഷങ്ങളിലോ അല്ല, മറിച്ച് സ്വന്തം ഇന്ദ്രിയയനിഗ്രഹത്തിലാണ് എന്നു പറഞ്ഞതു വിശുദ്ധ അൽഫോൻസ് ലിഗോരിയാണ്. അങ്ങനെ പറയുക മാത്രമല്ല, സ്വന്തം ജീവിതത്തിൽ

ആത്മീയമനുഷ്യനും ജഡികമനുഷ്യനും

ലോകത്തിൽ രണ്ടുതരം മനുഷ്യരേയുള്ളൂ; ആത്മീയമനുഷ്യരും ജഡികമനുഷ്യരും. തികച്ചും വിരുദ്ധസ്വഭാവങ്ങൾ ഉള്ള ഈ രണ്ടു തരം വ്യക്തികൾ ലോകത്തിൽ ഒരുമിച്ചു ജീവിക്കുന്നു എന്നതുതന്നെ വലിയൊരത്ഭുതമാണ്. അനുദിനവ്യാപാരങ്ങളെ

മൂന്നു കാലങ്ങളിലേക്കുമുള്ള പ്രാർഥന

സായാഹ്നത്തിൽ കുടുംബപ്രാർഥനയുടെ തുടക്കത്തിൽ ചൊല്ലേണ്ട ഒന്നാണ് ത്രികാലജപമെന്നാണു പലരുടെയും ധാരണ. എന്നാൽ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ആയി ദിവസം മൂന്നുതവണ ചൊല്ലണമെന്നു നിർദേശിക്കപ്പെട്ടിരിക്കുന്ന

സ്വർഗത്തിലേക്കൊരു കുറുക്കുവഴി

പരിശുദ്ധ അമ്മയോടുള്ള പ്രാർഥനകളിൽ ഏറ്റവും പ്രധാനപ്പെട്ടതു തീർച്ചയായും 'ദൈവകൃപ നിറഞ്ഞ മറിയമേ.. എന്ന പ്രാർഥനയാണ്. അതിൻറെ അവസാനം നാം അമ്മയോട് അപേക്ഷിക്കുന്നത് ഇപ്രകാരമാണ്. 'പരിശുദ്ധമറിയമേ, തമ്പുരാൻറെ അമ്മേ, പാപികളായ ഞങ്ങൾക്ക്

പീഠത്തിൽ വച്ച വിളക്ക്

വിളക്കിൻറെ ഉപയോഗം വെളിച്ചം കിട്ടാനാണ്. വെളിച്ചം കൊടുക്കാൻ കഴിയാത്ത ഒരുപകരണത്തെയും നാം വിളക്ക് എന്നു വിളിക്കാറില്ലല്ലോ. വിളക്കു കത്തിച്ചുവെച്ചു എന്നതുകൊണ്ടുമാത്രം നമ്മുടെ കടമ കഴിയുമോ? കഴിയും എന്നു കരുതുന്നവരാണ് ഭൂരിഭാഗം

ജ്ഞാനത്തിലേക്കുളള വഴി

എന്താണു ജ്ഞാനം? ഒറ്റവാക്കിൽ പറഞ്ഞാൽ ദൈവത്തെക്കുറിച്ചുള്ള അറിവാണു ജ്ഞാനം. 'പരിശുദ്ധനായവനെ അറിയുന്നതാണ് അറിവ്' (സുഭാ: 9:10) എന്നാണു വിശുദ്ധഗ്രന്ഥം പറയുന്നത്. ജ്ഞാനത്തെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥ പരാമർശങ്ങൾക്കു

ഈ കൊന്തയ്ക്കു ശക്തിയുണ്ടെങ്കിൽ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ അനേകം തവണ ചർച്ച ചെയ്യപ്പെട്ട ഒരു വാചകമാണിത്. കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യപ്പെട്ട ഒരു രാഷ്ട്രീയനേതാവിൻറെ ഭാര്യയാണു കൊന്ത അഥവാ ജപമാലയുടെ ശക്തിയിലുള്ള വിശ്വാസം

രക്തം തിരുരക്തമാകുമ്പോൾ …

കർത്താവീശോമിശിഹായുടെ അമൂല്യ തിരുരക്തത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മാസമാണല്ലോ ജൂലൈ. കർത്താവിൻറെ രക്തം തിരുരക്തമായത് അതു നിഷ്കളങ്കരക്തം ആയതുകൊണ്ടു മാത്രമല്ല അതു പാപമാലിന്യമേശാത്ത ദൈവപുത്രൻറെ രക്തമായിരുന്നു

ആബേലിൻറേതിനേക്കാൾ ശ്രേഷ്ഠമായ ബലി

ലോകത്തിൽ ആദ്യമായി ദൈവത്തിനു ബലിയർപ്പിച്ചത് ആബേലും കായേനുമാണ്. അതിൽ ആബേലിൻറെ ബലിയിൽ ദൈവം പ്രസാദിച്ചു എന്നും കായേൻറെ ബലിയിൽ അവിടുന്നു പ്രസാദിച്ചില്ല എന്നും വിശുദ്ധഗ്രന്ഥം പറയുന്നു. ദൈവം പ്രസാദിക്കാതെ പോയ ഒരു ബലി