Browsing Category

ARTICLES

വിശുദ്ധ നഗരം : അഭയനഗരം – അധ്യായം 2

85. ലൂസിഫറിനെയും കൂട്ടാളികളെയും പാപം ചെയ്യാൻ പ്രേരിപ്പിച്ച പ്രചോദനവും, അവരുടെ അനുസരണക്കേടിൻറെയും വീഴ്ചയുടെയും സാഹചര്യവും എന്താണെന്നും അന്വേഷിക്കേണ്ടതുണ്ട്, കാരണം ഈ കാര്യത്തിലേക്കു എത്താനാണു ഞാൻ ആഗ്രഹിക്കുന്നത്. അവർ ചില

വിശുദ്ധ നഗരം : അഭയനഗരം – അധ്യായം -1

'ദൈവത്തിൻറെ നഗരമേ, നിന്നെപ്പറ്റി മഹത്തായ കാര്യങ്ങൾ പറയപ്പെടുന്നു' (സങ്കീ. 87:3). തീയും ഗന്ധകവും വർഷിച്ച് സോദോമിനെ നശിപ്പിക്കുന്നതിനായി അയയ്ക്കപ്പെട്ട ദൈവദൂതന്മാർ ആ നഗരത്തിൽ അവശേഷിച്ച ഒരേയൊരു നീതിമാനായിരുന്ന

നസറായനായ യേശുവും ദാവീദിൻറെ പുത്രനും

നസറായനായ യേശുവും ദാവീദിൻറെ പുത്രനും: ഇന്നു നാം രണ്ടു വ്യക്തികളെ പരിചയപ്പെടുകയാണ്. ഒന്നാമത്തെയാൾ മറ്റാരുമല്ല, യേശുക്രിസ്തു തന്നെയാണ്. 'അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകൻ വഴി

നിണമണിഞ്ഞ കാൽപാടുകൾ

ഒരു ക്രൈസ്തവൻറെ വിളി എന്താണ്? ഈ ചോദ്യത്തിന് ഒരുപാടു മറുപടികൾ പ്രതീക്ഷിക്കാം. സത്യദൈവത്തെ സ്നേഹിക്കാനും ആരാധിക്കാനും, സുവിശേഷം പ്രഘോഷിക്കാൻ, അയൽക്കാരനെ സ്നേഹിക്കാൻ ഇങ്ങനെയിങ്ങനെ. ഇതെല്ലം ശരിയുമാണ്. എന്നാൽ

അന്നാപ്പെസഹാ തിരുനാളിൽ

പരിശുദ്ധ കുർബാന ബലിയും സ്തോത്രവും അനുസ്മരണവും കൃതഞ്ജതയുമാണ്. ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള കടന്നുപോകലിനെ അനുസ്‌മരിച്ചുകൊണ്ട് യഹൂദർ പെസഹാ തിരുനാൾ ആചരിക്കുമ്പോൾ സെഹിയോൻ മാളികമുറിയിൽ യേശു

എത്ര മഹോന്നതം ഇന്നു പുരോഹിതാ

'എത്ര മഹോന്നതം ഇന്നു പുരോഹിതാ നീ ഭരമേറ്റ വിശിഷ്ടസ്ഥാനം അഗ്നിമയന്മാർ, ദിവ്യാരൂപികൾ ആയതിലത്ഭുതമാർന്നിടുന്നു ......' തിരുപ്പട്ടശുശ്രൂഷയുടെ സമയത്തു പാടുന്ന മനോഹരഗാനമാണിത്. മാലാഖമാർ പോലും

ഇതെനിക്കായ്‌ ചിന്തിയ രക്തം

യേശുവിൻറെ അമൂല്യമായ തിരുരക്തത്തോടുള്ള ഭക്തി സഭയിൽ നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ സഭയിൽ സുസ്ഥാപിതമായിരുന്നു. അപ്പസ്തോലന്മാരുടെ ലേഖനങ്ങളിൽ തിരുരക്തത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നിരവധിയാണ്. സഭ കർത്താവിൻറെ തിരുരക്തത്തിനു

ദൈവപിതാവിൻറെ ജപമാല

🌿🌹🌿🌹🌿🌹🌿🌹🌿🌹"ദൈവപിതാവിനോടുള്ള അബ്ബാ ജപമാല" "ദൈവപിതാവേഅങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുജീവനും എന്റെസർവസ്വവും അങ്ങേ മുമ്പിലണച്ചു കുമ്പിടുന്നു" അബ്ബാ പ്രേഷിതത്വ പ്രാർത്ഥന ദൈവ പിതാവേ,

അങ്ങയുടെ നാമം പൂജിതമാകണമേ

കർത്താവു തൻറെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർഥനയുടെ ഒരു പ്രധാനഭാഗമാണ്, സ്വർഗ്ഗസ്ഥനായ പിതാവിൻറെ നാമം പൂജിതമാകണമെന്നത്. പിതാവിൻറെ രാജ്യം വരണമെന്നതും അവിടുത്തെ തിരുഹിതം സ്വർഗ്ഗത്തിലെന്നതുപോലെ ഭൂമിയിലും നിറവേറണം എന്നുമുള്ള

സുഗന്ധമുള്ള ഓർമകൾ

ചുറ്റുമുള്ളവർക്കു ക്രിസ്തുവിൻറെ പരിമളമാകാൻ വിളിക്കപ്പെട്ടവരാണു ക്രിസ്ത്യാനികൾ. ലോകത്തിൻറെ ദീപവും ഭൂമിയുടെ ഉപ്പുമാകാൻ വേണ്ടി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ. എല്ലാവർക്കും കാണാൻ തക്കവിധം മലമുകളിൽ