വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 52

രക്ഷ അല്ലെങ്കിൽ നാശം ഉറപ്പാണ് 1. അപ്പോസ്തലൻ ഭയത്തോടും വിറയലോടുംകൂടെ പറയുന്നു: നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുക. രക്ഷിക്കപ്പെടാൻ നാം വിറയ്ക്കണം, അല്ലാത്തപക്ഷം നാം നശിക്കും, കാരണം വേറെ വഴിയില്ല; ഒന്നുകിൽ നാം രക്ഷിക്കപ്പെടണം,

രണ്ടു തൂണുകൾ

ക്രിസ്ത്യാനികളുടെ സഹായം എന്നാൽ പരിശുദ്ധ മറിയം ആണെന്നു നമുക്കറിയാം. വിശ്വാസികളുടെ രക്ഷ എന്നതു പരിശുദ്ധ കുർബാനയുമാണ്. എന്തുകൊണ്ടാണു പരസ്പരബന്ധമില്ലാത്ത ഈ രണ്ടു കാര്യങ്ങളും ഒരുമിച്ചുചേർത്തു

സ്വർഗീയസഹായിളോടുള്ള പൊതുനൊവേന പ്രാർത്ഥന

(വിശുദ്ധ അൽഫോൻസ് ലിഗോരി രചിച്ചത്) മഹോന്നതരായ സ്വർഗീയ സഹായികളേ, ക്രിസ്തുവിനെപ്രതി സകലസമ്പത്തും നേട്ടങ്ങളും സ്വജീവനെത്തന്നെയും ബലികഴിച്ച നിങ്ങളെ ഞാൻ വണങ്ങുന്നു. നിത്യസൗഭാഗ്യത്തിന്റെയും സ്വർഗീയമഹത്വത്തിന്റെയും മകുടമണിഞ്ഞിരിക്കുന്ന

റോസാ മിസ്റ്റിക്കാ

ഇറ്റലിയിലെ ലൊംബാർഡി, ഇവിടെവച്ചായിരുന്നു ലോകത്തിൽ പെരുകിവരുന്ന പാപത്തെക്കുറിച്ചും ദൈവവിളികൾ ഉപേക്ഷിച്ചുപോകുന്ന വൈദികരെക്കുറിച്ചും വൈദികരിലും സമർപ്പിതരിലും വ്യാപകമാവുന്ന തിന്മയുടെ സ്വാധീനത്തെക്കുറിച്ചും വിശ്വാസം തന്നെ ഉപേക്ഷിച്ച്

സ്വർഗം തുറന്നിരിക്കുന്നു

സ്വർഗം തുറന്നിരിക്കുകയാണ്. വിശ്വസിക്കാൻ പ്രയാസമാണല്ലേ? സ്വർഗം തുറന്നിരിക്കുകയാണെന്നതു തികച്ചും സത്യമായ കാര്യമാണ്. വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു; 'അതിൻറെ കവാടങ്ങൾ പകൽ സമയം അടയ്ക്കപ്പെടുകയില്ല.

അന്ധകാരശക്തികളിൽ നിന്ന് വിടുതൽ ലഭിക്കുന്നതിനായി പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥന

വിശ്വാസപ്രമാണം... സ്വർഗ്ഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസ്സിൽ പ്രന്തണ്ട് നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം (വെളി.12/1). പരി. അമ്മേ, സ്വർഗ്ഗരാജ്ഞി, പാപികളായ

കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന

കന്യകാമറിയമേ,സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ ,എൻ്റെ ജീവിതത്തിലെ കുരുക്കുകളെ നിൻറ്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത

പരിശുദ്ധ കന്യകയോടുള്ള ദണ്ഡവിമോചന പ്രാർത്ഥന

മറിയമേ... (ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു ജീവിതകാലയളവിൽ മറിയത്തിന്റെ നാമം പതിവായി ഉരുവിടുന്നവരുടെ മരണസമയത്ത് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നു.) പരിശുദ്ധയായ മറിയമേ, അങ്ങയെ സ്തുതിക്കാൻ എന്നിൽ കൃപയരുളുക,

ദിവ്യകാരുണ്യത്തോടുള്ള പരിഹാര പ്രാർത്ഥന

വിശുദ്ധ കുർബാനയിൽ ഈശോയോട് മനുഷ്യർ ചെയ്തിട്ടുള്ള നിന്ദാപമാനങ്ങൾക്കു പരിഹാരമായി 1. എല്ലായ്പോഴും ആരാധനയ്ക്കു യോഗ്യനും സർവാധിപനുമായ ഈശോയെ പാപികൾ അങ്ങയോടു ചെയ്യുന്ന നിന്ദാപമാനങ്ങൾക്കു പരിഹാരമായി അങ്ങേ പ്രിയ മാതാവിൻ്റെ

വിശുദ്ധ അൽഫോൻസാമ്മ ദിവസവും ചൊല്ലിയിരുന്ന പ്രാർത്ഥന

“ ഓ! ഈശോനാഥാ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കണമേ. സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്റെ ആശയിൽ നിന്നും വിമുക്തയാക്കണ മ. കീർത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തിൽ നിന്നും എന്നെ രക്ഷിക്കണമെ. ഒരു