വിശുദ്ധിയുടെ പടവുകൾ 24

പർവതങ്ങളിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും? എനിക്കു സഹായം കർത്താവിൽ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന്' (സങ്കീ 121:1-2). സഹായം ആവശ്യമായി വന്നപ്പോൾ

വിശുദ്ധിയുടെ പടവുകൾ 23

വിശുദ്ധർ സ്വർഗരാജ്യത്തിൽ പ്രവേശിക്കും എന്നു നാം വിശ്വസിക്കുന്നു. ധനികൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുക ദുഷ്കരമാണെന്ന കർത്താവിൻറെ വചനവും നാം വിശ്വസിക്കുന്നു. വിശുദ്ധരെല്ലാവരും ലൗകികസമ്പത്തിനോടു പുറം തിരിഞ്ഞുനിന്നവരാണ്. പലരും

വിശുദ്ധിയുടെ പടവുകൾ 22

വിശുദ്ധിയിലേക്കുള്ള വഴിയിൽ നമുക്ക് ഏറ്റവും വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നത് ഒരു പക്ഷേ ഭയമായിരിക്കാം. മറ്റുള്ളവർ എന്തു ചിന്തിക്കും, എങ്ങനെ പ്രതികരിക്കും എന്ന ഭയം. അല്ലെങ്കിൽ സ്ഥാനമാനങ്ങളോ സമ്പത്തോ സുഖഭോഗങ്ങളോ

അന്ത്യകാല അപ്പസ്തോലർ

അന്ത്യകാല അപ്പസ്തോലർ എന്നു കേൾക്കുമ്പോൾ ചിലരെങ്കിലും ചിന്തിച്ചേക്കാം, ഇത് ഏതെങ്കിലുമൊരു വിഘടിതഗ്രൂപ്പിൻറെയോ തീവ്രക്രൈസ്തവസംഘടനയുടെയോ പേരാണെന്ന്. ഒരിക്കലുമല്ല. അന്ത്യകാലത്തു വിശ്വാസതീക്ഷ്ണതയാൽ നിറഞ്ഞ്, സുവിശേഷത്തിന്

വിശുദ്ധിയുടെ പടവുകൾ 21

ശരീരത്തെ മാത്രം കൊല്ലാൻ കഴിവുള്ളവരെ ഭയപ്പെടുന്നുവെങ്കിൽ നാം വിശുദ്ധരല്ല; ക്രിസ്ത്യാനികൾ പോലുമല്ല. കർത്താവീശോമിശിഹാ നമ്മെ പഠിപ്പിച്ചതു ശരീരത്തെ മാത്രം കൊല്ലാൻ കഴിയുന്നവരെയല്ല, മറിച്ച് മരണശേഷം

വിശുദ്ധിയുടെ പടവുകൾ 21

ശരീരത്തെ മാത്രം കൊല്ലാൻ കഴിവുള്ളവരെ ഭയപ്പെടുന്നുവെങ്കിൽ നാം വിശുദ്ധരല്ല; ക്രിസ്ത്യാനികൾ പോലുമല്ല. കർത്താവീശോമിശിഹാ നമ്മെ പഠിപ്പിച്ചതു ശരീരത്തെ മാത്രം കൊല്ലാൻ കഴിയുന്നവരെയല്ല, മറിച്ച് മരണശേഷം ശരീരത്തെയും ആത്മാവിനെയും ഒരുമിച്ച്

വിശുദ്ധിയുടെ പടവുകൾ 20

ജിജ്ഞാസ മനുഷ്യനു സഹജമാണ്. നമുക്ക് ചുറ്റും എന്തു നടക്കുന്നു എന്നറിയാതെ നമ്മിൽ പലർക്കും ഉറക്കം വരില്ല. എന്നാൽ ക്രിസ്ത്യാനി എല്ലാം അറിയേണ്ടവനല്ല. അറിയേണ്ടതു മാത്രം അറിയുകയും ആവശ്യമില്ലാത്തത്

വിശുദ്ധിയുടെ പടവുകൾ 19

വിശുദ്ധി എന്നാൽ അനുദിനം നടത്തേണ്ട ഒരു തെരഞ്ഞെടുപ്പിൻറെ ജീവിതമാണ്. ജീവനോ മരണമോ ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുമ്പോൾ വിശുദ്ധർ എപ്പോഴും ജീവൻറെ പക്ഷത്തു നിന്നു. ' ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാൻ നിൻറെ

വിശുദ്ധിയുടെ പടവുകൾ 18

'ഞാൻ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്' (1 കൊറി 13:1). തൻറെ ജീവിതം അങ്ങനെ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ

വിശുദ്ധിയുടെ പടവുകൾ – 17

പ്രലോഭനങ്ങളെ എങ്ങനെയാണു നേരിടുന്നത് എന്നതിലാണ് ഒരു സാധാരണ മനുഷ്യനും വിശുദ്ധനും തമ്മിലുള്ള വ്യത്യാസം ഏറ്റവുമധികം പ്രകടമാകുന്നത്. ഓരോ നിമിഷവും തങ്ങൾ പ്രലോഭനത്തിൽ വീണുപോയേക്കുമോ എന്നു ഭയപ്പെട്ടു ജീവിക്കുന്ന