ഒരു നല്ല അപ്പന്‍റെ ചാവരുള്‍ -8

വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് : ദൈവവിശ്വാസം ഇല്ലാത്തവരുടെ പുസ്തകങ്ങള്‍ വായിക്കരുത്. അവ വായിച്ചാല്‍ നിങ്ങള്‍ വഴി തെറ്റിപ്പോകും. ഇങ്ങനെയുള്ള അജ്ഞാനികളുടെ പുസ്തകങ്ങളും അശ്ലീലകാര്യങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും സംശയാലുക്കളുടെ പുസ്തകങ്ങളും

ഒരു നല്ല അപ്പൻറെ ചാവരുൾ – 7

പരിശുദ്ധ കുർബാനയെയും കുമ്പസാരത്തെയും കുറിച്ച്: സാധിക്കുമെങ്കിൽ എല്ലാ ദിവസവും കുർബാനയിൽ പങ്കെടുക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ തിങ്കളാഴ്ചകളിൽ മരിച്ച വിശ്വാസികൾക്കു വേണ്ടിയും വെള്ളിയാഴ്ചകളിൽ കർത്താവിൻറെ പീഡാസഹനത്തിൻറെ ഓർമ്മയ്ക്കായും

ഒരു നല്ല അപ്പൻറെ ചാവരുൾ – 6

നീതിബോധത്തെക്കുറിച്ച്: മോഷ്ടിച്ച വസ്തു ഒരു നിമിഷം പോലും നിൻറെ വീട്ടിൽ വയ്ക്കാൻ ഇടവരരുത്. അങ്ങനെ വയ്ക്കുന്ന വീടുകൾ തീർച്ചയായും നശിച്ചുപോകും. മറ്റൊരുവൻറെ വസ്തു മോഷ്ടിക്കുന്നവനോടു നീ സമ്പർക്കം വയ്ക്കുകയുമരുത്. നീ അവൻറെ പാപത്തിൽ

ഒരു നല്ല അപ്പൻറെ ചാവരുൾ – 5

കച്ചവടത്തെക്കുറിച്ച്: കച്ചവടജോലി ആത്മാവിനും സമ്പത്തിൻറെ നിലനില്പിനും അപകടം വരുത്താൻ സാധ്യതയുള്ളതാണ്. മറ്റൊരു ജീവിതമാർഗവുമില്ലെങ്കിൽ കച്ചവടം ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ അത് അങ്ങേയറ്റം സൂക്ഷ്മതയോടെയും

ഒരു നല്ല അപ്പൻറെ ചാവരുൾ -4

സംസർഗവിശേഷത്തെക്കുറിച്ച്: അന്യരുടെ വീടുകളിലെ കാര്യങ്ങൾ അന്വേഷിക്കുന്നതിൽ അമിതമായ താല്പര്യം വേണ്ട. സ്വന്തം കാര്യം വേണ്ട വിധം നോക്കാൻ ആഗ്രഹിക്കുന്നവന് അന്യൻറെ കാര്യത്തിലിടപെടാൻ സമയം ഉണ്ടാവുകയില്ല എന്നതാണു സത്യം.

രാജാക്കന്മാരുടെ രാജാവേ……

രാജാക്കന്മാരുടെ രാജാവേ, നിൻറെ രാജ്യം വരേണമേ. ഇതു നമ്മുടെ എന്നത്തേയും പ്രാർഥനയാണ്. കർത്തൃപ്രാർഥനയിൽ യേശുക്രിസ്തു പഠിപ്പിച്ചതും അങ്ങയുടെ രാജ്യം വരണമേ എന്നു പ്രാർഥിക്കാനായിരുന്നല്ലോ. ഒരു രാജ്യമായാൽ അതിനൊരു രാജാവു

ഒരു നല്ല അപ്പൻറെ ചാവരുൾ -3

കുടുംബവഴക്കുകളെക്കുറിച്ച്': വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് ക്രൈസ്തവകുടുംബങ്ങളെ ഉദ്ബോധിപ്പിക്കുന്നു:കുടുംബങ്ങൾ തമ്മിലുള്ള വഴക്കിനെ ഒരിക്കലും സർക്കാർ അധികാരികളുടെ മുൻപിൽ എത്തിക്കരുത്. നമ്മുടെ ഭാഗത്ത് എത്ര ന്യായം

ഒരു നല്ല അപ്പൻറെ ചാവരുൾ – 2

ഒരു നല്ല ക്രൈസ്തവ കുടുംബം സ്വർഗ്ഗത്തിൻറെ സാദൃശ്യമാണ്. മാതാപിതാക്കളോട് ആദരവും അനുസരണവും ഉണ്ടായിരിക്കുകയും, ദൈവത്തോടും മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കുകയും, ഓരോരുത്തരുടേയും ജീവിതാന്തസിനു ചേർന്ന വിധം നിത്യരക്ഷയ്ക്കായി പ്രയത്നിച്ചുകൊണ്ട്

വായിച്ചിരിക്കേണ്ട ഒരു മരണശാസനം

"നിങ്ങൾ എന്തിനു ദുഖിക്കുന്നു? ദൈവത്തിൻറെ മക്കൾ എല്ലാവരും ഒരു നാൾ മരിക്കണം. എൻറെ സമയം ഇതാ വന്നിരിക്കുന്നു. ദൈവത്തിൻറെ കൃപയാൽ ദീർഘകാലമായി ഞാൻ എന്നെത്തന്നെ മരണത്തിനായി ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. തിരുക്കുടുംബത്തോടുള്ള ഭക്തി

വ്യാജപ്രവാചകർ

ആദിയിൽ വചനം ഉണ്ടായിരുന്നു. അതു സത്യവചനമായിരുന്നു. 'തങ്ങൾ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പർശിച്ചതുമായ ജീവൻറെ വചനം എന്നു യോഹന്നാൻ ശ്ലീഹാ എഴുതിയത് (1 യോഹ 1:1) ഈ