ഫാത്തിമയിൽ പരിശുദ്ധ  അമ്മ നൽകിയ വാഗ്ദാനം

ഫാത്തിമയിൽ പരിശുദ്ധ അമ്മ നൽകിയ വാഗ്ദാനം : തുടർച്ചയായ അഞ്ച് ആദ്യശനിയാഴ്ചകൾ ആചരിക്കുന്ന കത്തോലിക്കർക്കു സ്വർഗത്തിലെത്താനാവശ്യമായ എല്ലാ കൃപകളും നൽകപ്പെടും ലോകത്തിൽ ഇനി വരാനിരിക്കുന്നതു യുദ്ധമോ അതോ

ഫാത്തിമയിൽ പരിശുദ്ധ  അമ്മ നൽകിയ വാഗ്ദാനം

ഫാത്തിമയിൽ പരിശുദ്ധ അമ്മ നൽകിയ വാഗ്ദാനം : തുടർച്ചയായ അഞ്ച് ആദ്യശനിയാഴ്ചകൾ ആചരിക്കുന്ന കത്തോലിക്കർക്കു സ്വർഗത്തിലെത്താനാവശ്യമായ എല്ലാ കൃപകളും നൽകപ്പെടും ലോകത്തിൽ ഇനി വരാനിരിക്കുന്നതു യുദ്ധമോ അതോ സമാധാനമോ

ജീവിതം ക്രിസ്തുവും മരണം നേട്ടവും ആയൊരാൾ

ചാർളി കിർക്ക്. സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരൻ. രാഷ്ട്രീയം ഇഷ്ടവിഷയം. സാമൂഹ്യ സാംസ്‌കാരിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകളുള്ള വ്യക്തി. ആശയങ്ങളിൽ യാഥാസ്ഥിതികൻ. അമേരിക്കൻ ക്യാമ്പസുകളെ ഇളക്കിമറിച്ച Turning Point America

ഫാത്തിമയിൽ പരിശുദ്ധ അമ്മ നൽകിയ വാഗ്ദാനം

ഫാത്തിമയിൽ പരിശുദ്ധ അമ്മ നൽകിയ വാഗ്ദാനം : തുടർച്ചയായ അഞ്ച് ആദ്യശനിയാഴ്ചകൾ ആചരിക്കുന്ന കത്തോലിക്കർക്കു സ്വർഗത്തിലെത്താനാവശ്യമായ എല്ലാ കൃപകളും നൽകപ്പെടും ലോകത്തിൽ ഇനി വരാനിരിക്കുന്നതു യുദ്ധമോ അതോ

സ്വർഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ

നാമെല്ലാവരും ഓടുന്നതും അധ്വാനിക്കുന്നതും സ്വർഗരാജ്യത്തിൽ എത്തിച്ചേരാൻ വേണ്ടിയാണ്. അവിടെ നമുക്കു നിത്യജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നത് വാഗ്ദാനങ്ങളിൽ വിശ്വസ്തനായ കർത്താവ് തന്നെയാണ്. ' എന്റെ ശരീരം

ദൈവത്തിനെതിരെയുള്ള പാപം

എല്ലാ പാപങ്ങളും ദൈവത്തിനെരെയുള്ള അതിക്രമങ്ങളാണ്. എന്നിട്ടും ജോസഫ് അതിലൊരു പാപത്തെ വിശേഷവിധിയായി ദൈവത്തിനെതിരെയുള്ള പാപമെന്നു വിളിക്കുന്നതു നാം കാണുന്നു. വ്യഭിചാരമാണ് ആ പാപം. 'ഞാൻ എങ്ങനെയാണ് ഇത്ര

ഒരു നിരീശ്വരവാദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി

Q. ദൈവമാണു പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്നു പറയുന്നതു സത്യമാണോ? സത്യമാണെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാര്? A. ദൈവമല്ല പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്നു വാദത്തിനുവേണ്ടി സമ്മതിച്ചാൽ ഒരു ചോദ്യം ഉയരുന്നു. അപ്പോൾ

സംഭാവനയും നിക്ഷേപവും

എന്താണു സംഭാവനയും നിക്ഷേപവും തമ്മിലുള്ള വ്യത്യാസം? ലളിതമായി പറഞ്ഞാൽ സംഭാവന എന്നതു തിരിച്ചുകിട്ടില്ല എന്ന ചിന്തയിൽ കൊടുക്കുന്ന പണമാണ്. എന്നാൽ നിക്ഷേപം എന്നതു കൊടുത്തത്രയുമോ അതിൽ

ഭരണങ്ങാനത്തെ കൊച്ചുത്രേസ്യാ

അൽഫോസാമ്മയ്ക്ക് വിശുദ്ധ കൊച്ചുത്രേസ്യയെ വലിയ ഇഷ്ടമായിരുന്നു. ആ പുണ്യവതിയെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചതാണ് അന്നക്കുട്ടിയ്ക്ക് സന്യാസജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള പ്രചോദനമായതും. ഭൂമിയിൽ ജീവിച്ച കുറച്ചുകാലം കൊണ്ട്

കരുണയും നീതിയും

കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ എന്നതു വിശ്വാസിയുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രാർത്ഥനയാണ്. അൻപത്തൊന്നാം സങ്കീർത്തനം തുടങ്ങുന്നതു തന്നെ കർത്താവിൻറെ കരുണ യാചിച്ചുകൊണ്ടാണ്. സ്വർഗത്തിൽ വാഴുന്നവൻറെ