കാലത്തിൻറെ അടയാളങ്ങൾ

യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും അതിനു നൽകപ്പെടുകയില്ല എന്നു കർത്താവ് പറഞ്ഞത് (മത്തായി 16:4) ആരോടായിരുന്നു? കാലത്തിൻറെ അടയാളങ്ങൾ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടുപോകുന്ന ദുഷിച്ചതും അവിശ്വസ്‌തവുമായ ഒരു

എൻറെ ദൈവമേ, എൻറെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!

ഈ വരികൾ എഴുതിയതു ദാവീദ് രാജാവാണ്. പിന്നീടൊരിക്കൽ യേശു കുരിശിൽ കിടന്നുകൊണ്ട് ആ വാക്കുകൾ ഉച്ചരിക്കുകയും ചെയ്തു. തീവ്രവേദന നിറഞ്ഞ ഈ പ്രാർത്ഥനയ്ക്കു സ്ഥലകാലങ്ങൾക്കതീതമായി ഒരു സാർവത്രികമാനം ഉണ്ട്.

വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുക

'വിശുദ്ധമായവ  വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകും; അവ അഭ്യസിക്കുന്നവർ രക്ഷ കണ്ടെത്തും' (ജ്ഞാനം  6:10).  എന്താണു വിശുദ്ധം; എന്താണ് അശുദ്ധമെന്നും, എന്താണു വിശുദ്ധി; എന്താണ് അശുദ്ധി എന്നും  തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന ഒരു തലമുറയിലാണു 

പശ്ചാത്തപിക്കുന്നില്ലെങ്കിൽ നാശം

'ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവർ മറ്റെല്ലാ ഗലീലിയക്കാരേക്കാളും കൂടുതൽ പാപികളായിരുന്നു എന്നു നിങ്ങൾ കരുതുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും

കർത്താവേ, ഇത് എത്ര നാളത്തേക്ക്?

ഏശയ്യാ പ്രവാചകൻ കർത്താവിനോടു ചോദിച്ചതാണിത്. ആ സന്ദർഭം നമുക്കറിയാം. ദൈവാലയത്തിൽ കർത്താവിന്റെ മഹത്വം പ്രത്യക്ഷപ്പെട്ടപ്പോൾ ഭയന്നുവിറച്ച ഏശയ്യാ തൻറെ അയോഗ്യതയെക്കുറിച്ച് ബോധവാനാകുന്നു. അത് ഏറ്റുപറയുമ്പോൾ ഒരു ദൂതൻ ബലിപീഠത്തിൽ നിന്നെടുത്ത

ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും

ജീവിതത്തിൽ ഏറ്റവും സുനിശ്ചിതമായ കാര്യം മരണമാണെന്നതിൽ സംശയമില്ല. ഇനി ജീവിതത്തിൽ ഏറ്റവും അനിശ്ചിതമായ കാര്യം എന്താണെന്നു ചോദിച്ചാൽ അതും മരണം തന്നെയാണ്. കാരണം എപ്പോഴാണു മരണം കടന്നുവരുന്നതെന്ന് ആർക്കും അറിയില്ല.

നിന്നോടാരു പറഞ്ഞു?

വിശുദ്ധഗ്രന്ഥത്തിൽ ദൈവം മനുഷ്യനോടു ചോദിക്കുന്ന ആദ്യത്തെ ചോദ്യം 'നീ എവിടെയാണ്?' (ഉൽ 3:9) എന്നതാണ്. ആദം അതിനു തൃപ്തികരമായ ഒരുത്തരം കൊടുക്കുന്നുണ്ട്. താൻ നഗ്നനായതുകൊണ്ടു ദൈവത്തിൻറെ ശബ്ദം

നീതിസൂര്യൻറെ ഉദയം

എൻറെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും. അതിൻറെ ചിറകുകളിൽ സൗഖ്യമുണ്ട്. തൊഴുത്തിൽ നിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങൾ തുള്ളിച്ചാടും . പഴയ നിയമത്തിലെ അവസാനത്തെ പുസ്തകത്തിലെ

കൃപയുടെ വസ്ത്രം നഷ്ടപ്പെട്ടാൽ…

ഒരു വ്യക്തിയുടെ വസ്ത്രധാരണരീതി അയാളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ മുൻ തലമുറകളിലെ അമ്മച്ചിമാർ ചട്ടയും മുണ്ടും ധരിച്ചിരുന്നത് അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് സ്വന്തം ശരീരത്തെ

ഇസ്രായേലിലെ വഖഫ്

അങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടുകൊള്ളുക. 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിൽ കടന്നുകയറി ആക്രമിച്ചത് ഇസ്രായേലിലെ ഭൂമി തങ്ങളുടെ സ്വന്തമാണെന്ന് കരുതിയതുകൊണ്ടാണ്. ഹെസ്‌ബൊള്ള ഇസ്രയേലിനെ ആക്രമിക്കുന്നത്