ആദ്യത്തെ ക്രിസ്‌മസ്‌, അവസാനത്തെ ക്രിസ്‌മസ്‌

സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ്‌വാർത്ത എന്നാണ് യേശുവിൻറെ ജനനത്തെ വിശുദ്ധഗ്രന്ഥം വിവരിക്കുന്നത്. ആ വാർത്ത ആദ്യം അറിയിച്ചതാകട്ടെ ആ പ്രദേശത്തെ വയലുകളിൽ തങ്ങളുടെ ആട്ടിൻകൂട്ടത്തെ രാത്രി

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 45

മരണ സമയം 1 “ഓ, നിത്യത തീരുമാനിക്കപ്പെടുന്ന നിമിഷമേ!” നമ്മുടെ നിത്യത എന്നതു ജീവിതത്തിൻറെ അവസാന നിമിഷത്തെ, നമ്മുടെ അവസാന ശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു - ഒന്നുകിൽ ആനന്ദത്തിൻറെ നിത്യത, അല്ലെങ്കിൽ ശാശ്വതമായ പീഡനം;

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ- 44

രക്ഷയെ അവഗണിക്കുന്നതിൻറെ ഭോഷത്തം 1. ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? എത്രയോ ധനികരും പ്രഭുക്കന്മാരും ചക്രവർത്തിമാരും ഇപ്പോൾ നരകത്തിലാണ്! അവരുടെ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -43

യേശു, ദുഃഖങ്ങളുടെ മനുഷ്യൻ 1. പരിശുദ്ധനായ നമ്മുടെ രക്ഷകനെ ഏശയ്യാ പ്രവാചകൻ 'ദുഃഖങ്ങളുടെ മനുഷ്യൻ' എന്നു വിളിക്കുന്നു; അവിടുന്ന് അങ്ങനെയായിരുന്നു; എന്തെന്നാൽ അവിടുത്തെ ജീവിതം മുഴുവനായും ദുഃഖത്തിൻറേതായിരുന്നു. നമ്മുടെ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 42

നിത്യതയിലേക്കുള്ള യാത്ര 1. മനുഷ്യൻ തൻറെ നിത്യഭവനത്തിലേക്കു പോകണം. ഈ ഭൂമി നമ്മുടെ യഥാർത്ഥ രാജ്യമല്ല; നിത്യതയിലേക്കുള്ള നമ്മുടെ യാത്രയിൽ നാം അതിലൂടെ കടന്നുപോകുന്നു എന്നുമാത്രം. ഞാൻ വസിക്കുന്ന ദേശവും ഞാൻ വസിക്കുന്ന വീടും

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 41

തനതുവിധി സമയത്തെ പരിശോധന 1. ആത്മാവ് ശരീരത്തിൽ നിന്നു വേർപെടുന്ന അതേ നിമിഷത്തിലും അതേ സ്ഥലത്തും ദിവ്യ ന്യായാസനം സ്ഥാപിക്കപ്പെടുന്നു, കുറ്റപത്രം വായിക്കപ്പെടുന്നു, പരമോന്നത ന്യായാധിപൻ വിധി പ്രഖ്യാപിക്കുന്നു. വിശുദ്ധ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 40.

ദൈവം പാപിയെ അവൻറെ പാപങ്ങളിൽ ഉപേക്ഷിക്കുന്നു. 1. പാപിയെ സംബന്ധിച്ചിടത്തോളം ദൈവവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുക എന്നതു വലിയൊരു ശിക്ഷയാണ്; എന്നാൽ പാപിയെ പാപത്തിൽ തന്നെ ഉപേക്ഷിച്ചുകൊണ്ടു തൻറെ പാപം പെരുകാൻ

അജാതശിശുക്കളുടെ ജപമാല

സാധാരണ നാം ചൊല്ലുന്ന ജപമാല തന്നെയാണ് അജാ തശിശുക്കളുടെ ജപമാലയിലും ചെയ്യേണ്ടത്. എന്നാൽ ഓരോ രഹസ്യത്തിനു ശേഷവും സാധാരണ പോലെ "ഓ എന്റെ ഈശോയെ, എന്റെ പാപങ്ങൾ ക്ഷമിക്കണമെ'! എന്ന പ്രാർത്ഥന ചൊല്ലിയതിനു ശേഷം, “ഈശോയെ, എല്ലാ അജാ തശിശുക്കൾക്കും

പാപികളുടെ മാനസാന്തരത്തിനായുള്ള പ്രാർത്ഥന

സർവ്വശക്തനും പിതാവുമായ ദൈവമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. സ്വന്തം ഛായയിൽ മനുഷ്യനെ സൃഷ്ടിക്കുകയും പാപംമൂലം അധഃപതിച്ച മനുഷ്യകുലത്തെ രക്ഷിക്കാൻ വേണ്ടി തന്റെ തിരുക്കുമാരനെ അയയ്ക്കുകയും ചെയ്ത സ്നേഹത്തെയോർത്തു അങ്ങേക്കു

ബന്ധന പ്രാർത്ഥന

ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തത്താൽ വിലയ്ക്കു വാങ്ങപ്പെട്ടവനായ എന്നിൽ യാതൊരു അന്ധകാരശക്തികൾക്കും ഒരവകാശവുമില്ലെന്നു ഞാൻ ഉറക്കെ പ്രഖ്യാപിക്കുന്നു. ഞാൻ പൂർണ്ണമായും ക്രിസ്തുവിന്റേതാണ്. എന്നെയും എന്റെ കുടുംബത്തെയും