വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 51

യേശു മരിച്ചത് മനുഷ്യരുടെ സ്നേഹത്തിനായി 1. എല്ലാറ്റിൻറെയും സ്രഷ്ടാവായ ദൈവം അവിടുത്തെ സൃഷ്ടികളുടെ സ്നേഹത്തിനുവേണ്ടി മരിക്കുന്നതിൽ സന്തോഷിക്കുക എന്നത് എപ്പോഴെങ്കിലും സാധ്യമാണോ? ദൈവം അങ്ങനെ ചെയ്തു എന്നതാണു നമ്മുടെ വിശ്വാസം.

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 50

കൃപയുടെ അനിശ്ചിതത്വം 1. മാനസാന്തരപ്പെട്ടു കർത്താവിലേക്കു മനസുതിരിയാൻ- കാലതാമസം വരുത്തരുത്, അത് ഓരോ ദിവസവും നീട്ടിക്കൊണ്ടുപോകുകയുമരുത്; എന്തെന്നാൽ, അവിടുത്തെ കോപം പെട്ടെന്നു വരും, പ്രതികാരസമയത്ത് അവിടുന്നു നിന്നെ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 49

നരകത്തിൻറെ നിത്യത. 1. നരകം ശാശ്വതമായിരുന്നില്ലെങ്കിൽ, അതു നരകമാവുകയില്ല. ദീർഘകാലം നീണ്ടുനിൽക്കാത്ത ശിക്ഷയെ കഠിനമായ ശിക്ഷയെന്നു പറയാനാകില്ല. നേരേമറിച്ച്, എത്ര ലഘുവായ ശിക്ഷയാണെങ്കിലും, അതു വളരെക്കാലം തുടരുമ്പോൾ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -48

ഒരുക്കമില്ലാത്ത മരണം 1. മരണത്തേക്കാൾ കൂടുതൽ സുനിശ്ചിതമായ ഒന്നുമില്ല, എന്നാൽ മരണ സമയത്തേക്കാൾ അനിശ്ചിതമായ മറ്റൊന്നുമില്ല. നമുക്കറിയില്ലെങ്കിലും, നാം ഓരോരുത്തരുടെയും മരണത്തിൻറെ വർഷവും ദിവസവും നമ്മുടെ കർത്താവിനാൽ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 47

തനതുവിധിയിലെ ശിക്ഷ 1. ദൈവകൃപയിൽ ഈ ജീവിതത്തിൽ നിന്നു വേർപിരിഞ്ഞുപോയിട്ട്, യേശുക്രിസ്തുവിൻറെ മുമ്പാകെ ഹാജരാകുമ്പോൾ, കാരുണ്യമുള്ള മുഖഭാവത്തോടെ അവിടുത്തെ കാണുകയും, അവിടുന്നു സ്നേഹപൂർവ്വം സ്വീകരിക്കുകയും, "കൊള്ളാം, നല്ലവനും വിശ്വസ്തനുമായ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -46

പാപികളെ രക്ഷിക്കാനുള്ള ദൈവത്തിൻറെ ആഗ്രഹം 1. ഈ ഭൂമിയിലെ ഒരു പുഴു മാത്രമായ മനുഷ്യൻറെ ആത്മരക്ഷയ്ക്കായി സ്രഷ്ടാവ് സ്വന്തം ജീവൻ ത്യജിച്ചുകൊണ്ട് അവനെ സ്നേഹിക്കുകയും അവനോടു അനുകമ്പ കാണിക്കുകയും ചെയ്തിട്ടും, അവിടുത്തെ കൃപകളെ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 45

മരണ സമയം 1 “ഓ, നിത്യത തീരുമാനിക്കപ്പെടുന്ന നിമിഷമേ!” നമ്മുടെ നിത്യത എന്നതു ജീവിതത്തിൻറെ അവസാന നിമിഷത്തെ, നമ്മുടെ അവസാന ശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു - ഒന്നുകിൽ ആനന്ദത്തിൻറെ നിത്യത, അല്ലെങ്കിൽ ശാശ്വതമായ

മക്കളില്ലാത്തവർക്കുവേണ്ടിയുള്ള പ്രാർത്ഥന

ഞങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവമേ, അങ്ങയെ സ്‌തുതിക്കുന്നു ആരാധിക്കുന്നു.അങ്ങയുടെ അനുഗ്രഹങ്ങൾക്ക് നന്ദിപറയുന്നു. വൃദ്ധനായ അബ്രഹാമിന് ഇസഹാക്കിനേയും , ഹന്നായുടെ കണ്ണുനീരിൽ അലിവു തോന്നി സാമുവലിനേയും , വന്ധ്യയായ എലിസബത്തിനു യോഹന്നാനേയും

പ്രാർത്ഥനയ്ക്കായി കാത്തിരിക്കുന്നവർ

പൗരോഹിത്യവും പുരോഹിതരും എന്നത്തേക്കാളും അധികമായി നിന്ദിക്കപ്പെടുന്ന ഇക്കാലത്തു വൈദികർക്കു വേണ്ടി പ്രാർത്ഥിക്കാനുള്ള ഉത്തരവാദിത്വം നാം മറന്നുപോകരുത്. റോമിലേക്കുള്ള ഒരു തീർത്ഥയാത്രയ്ക്കിടയിലാണ്

ദൈവത്തിൻറെ അമൂല്യസമ്മാനം

അഞ്ചു നൂറ്റാണ്ടു മുൻപു മെക്സിക്കോയിലെ ഒരു കോടിയോളം ആസ്ടെക്ക് വംശജരെ ക്രിസ്തുവിൻറെ സ്നേഹത്തിലേക്ക് അടുപ്പിച്ചത് ഒരു ചെറിയ തുണിക്കഷണത്തിൽ പതിഞ്ഞ പരിശുദ്ധ ദൈവമാതാവിൻറെ രൂപമായിരുന്നു, മെക്സിക്കോ നഗരത്തിനടുത്തുള്ള